Connect with us

Business

3,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകൾക്ക് ചാർജ് ഈടാക്കുന്നത് സർക്കാർ പരിഗണനയിൽ

Published

on

ന്യൂഡൽഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചെലവുകൾ കൈകാര്യംചെയ്യുന്നതിൽ ബാങ്കുകളെയും പെയ്മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആർ അനുവദിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇതിൻറെ അടിസ്ഥാനത്തിൽ ചെറിയ തുകയുടെ യുപിഐ പെയ്മെന്റുകൾക്ക് എംഡിആർ ഒഴിവാക്കുകയും വലിയ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതൽ പ്രാബല്യത്തിലുള്ള സീറോ എംഡിആർ നയത്തിൽനിന്നുള്ള പിന്മാറ്റമാണിത്. എംഡിആർ ചട്ടക്കൂട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സാമ്പത്തികകാര്യ വകുപ്പ്, ധനകാര്യ സേവനവകുപ്പ് എന്നിവ ഉൾപ്പെട്ട ഒരു സുപ്രധാന യോഗം കഴിഞ്ഞയാഴ്ച നടന്നു.

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ബാങ്കുകളും പെയ്മെന്റ് സേവനദാതാക്കളും ആശങ്കകൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനം യുപിഐ ആണ് കൈകാര്യം ചെയ്യുന്നത്. 2020 മുതൽ യുപിഐ പേഴ്സൺ ടു മെർച്ചന്റ് ഇടപാടുകളുടെ മൂല്യം 60 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

The Centre is deliberating on reintroducing the Merchant Discount Rate (MDR) for Unified Payments Interface (UPI) transactions exceeding Rs 3,000. This prospective policy aims to assist banks and payment service providers in handling infrastructure and operational expenditures associated with high-value transactions, NDTV Profit reported on Wednesday.

Discussions suggest the MDR could be based on transaction value instead of merchant turnover, potentially reversing the zero-MDR policy enforced since January 2020.

According to the report, small-value UPI transactions are likely to remain unaffected by this change, which would primarily target larger transactions. “While small-ticket UPI payments would likely remain exempt, larger transactions could soon carry a merchant fee, reversing the zero-MDR policy in place since January 2020,” a source told NDTV Profit. The UPI currently dominates approximately 80% of retail digital transactions in India, but the absence of an MDR has constrained sector investments.

The Payments Council of India has suggested imposing a 0.3% MDR on UPI transactions for large merchants. Comparatively, credit and debit card payments currently incur MDRs ranging from 0.9% to 2%, with RuPay cards reportedly remaining exempt for now. “RuPay credit cards are expected to remain outside the Merchant Discount Rate scope for now,” the source added. Stakeholder consultations, including discussions with banks, fintech firms, and the National Payments Corporation of India, are expected to conclude within the next two months.

The potential policy shift reflects a strategic transition from promoting UPI adoption to ensuring the digital payment ecosystem’s long-term viability. The MDR removal initially spurred UPI adoption but simultaneously eliminated a crucial revenue stream for banks and payment service providers. In response, banks have formally proposed the reintroduction of MDR for UPI payments concerning merchants whose annual turnover exceeds Rs 40 lakh under the Goods and Services Tax framework. This change is seen as essential for fostering growth and supporting the sustainability of the digital financial infrastructure, which has become a backbone for many businesses and startups.

UPI transactions have experienced significant growth, escalating from Rs 5.86 lakh crore in 2018 to Rs 246.83 lakh crore in 2024, enhancing their dominance in India’s payment landscape. As digital payment volumes rise, stakeholders spend approximately Rs 10,000 crore annually to maintain infrastructure, servicing about 20% of Indian startups via UPI. This development underscores the urgent need for a sustainable revenue model to support the sector’s expansion and technological advancements.

Additionally, reinstating MDR could pave the way for enhanced service offerings and increased competition among service providers, ultimately benefiting consumers and the economy as a whole. By addressing these critical issues, the government seeks to ensure that the digital payment infrastructure remains robust and capable of handling future growth, thereby fostering economic resilience and prosperity.
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

വീഡിയോ പ്ലേ ചെയ്താൽ ഉടൻ വ്യൂസ് എണ്ണും; യൂട്യൂബ് വ്യൂ കൗണ്ട് നിയമങ്ങളിൽ മാറ്റം; മോണിറ്റൈസേഷൻ ലഭിക്കലും ഇനി എളുപ്പമല്ല

Published

on

വാഷിംഗ്ടൺ : യൂട്യൂബ് (YouTube) വീഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിയിൽ വലിയ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചു. വീഡിയോ പ്ലേ ആയിത്തുടങ്ങുന്ന നിമിഷം മുതൽ തന്നെ കാഴ്ചക്കാരുടെ എണ്ണം (View Count) രേഖപ്പെടുത്തുന്ന പുതിയ സംവിധാനം ആഗസ്റ്റ് 24 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റാൻഡേർഡ് യൂട്യൂബ് വീഡിയോകൾക്ക് പുറമെ ലൈവ് ബ്രോഡ്കാസ്റ്റുകൾക്കും ഇത് ബാധകമായിരിക്കും. യൂട്യൂബ് ഷോർട്ട്സ് (YouTube Shorts), ടിക് ടോക് (TikTok), ഇൻസ്റ്റാഗ്രാം (Instagram) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന രീതിക്ക് തുല്യമായാണ് സ്റ്റാൻഡേർഡ് വീഡിയോകളിലും ഈ മാറ്റം വരുത്തുന്നത്.

മുമ്പ് വീഡിയോകൾ ഏകദേശം 30 സെക്കൻഡ് കണ്ടതിനുശേഷമാണ് ഒരു കാഴ്ച്ചയായി യൂട്യൂബ് കണക്കാക്കിയിരുന്നത്. എന്നാൽ വ്യത്യസ്ത ഫോർമാറ്റുകളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം ഒഴിവാക്കാനും യഥാർത്ഥ എക്സ്പോഷർ മനസ്സിലാക്കാനും കണ്ടന്റ് നിർമാതാക്കൾ ആവശ്യപ്പെട്ടതിനാലാണ് ഈ അപ്ഡേറ്റ് കൊണ്ടുവരുന്നതെന്ന് യൂട്യൂബ് അറിയിച്ചു. ഈ മാറ്റം വഴി വീഡിയോകളുടെ പബ്ലിക് വ്യൂ കൗണ്ട് വർദ്ധിച്ചേക്കാമെങ്കിലും പഴയ മെട്രിക്സ്, എൻഗേജ്ഡ് വ്യൂസ് (Engaged Views) എന്ന പേരിൽ യൂട്യൂബ് അനലിറ്റിക്സ് (YouTube Analytics) ടൂളുകളിൽ ലഭ്യമായിരിക്കും.

ഈ മാറ്റം ക്രിയേറ്റർമാരുടെ വരുമാനത്തെയോ യൂട്യൂബ് പാർട്ണർ പ്രോഗ്രാം യോഗ്യതയെയോ ബാധിക്കില്ല. എന്നാൽ അടുത്ത വർഷം മുതൽ മോണിറ്റൈസേഷൻ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടന്റ് നിർമാതാക്കൾക്ക് പ്രോഗ്രാമിൽ കയറാൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 വാച്ച് അവറുകളും (Watch Hours) അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 20 മില്യൺ ഷോർട്ട്സ് വ്യൂസും ആവശ്യമാണ്. നിലവിൽ ഇത് 1000 സബ്‌സ്ക്രൈബർമാരും 4000 വാച്ച് അവറുകളും അല്ലെങ്കിൽ 10 മില്യൺ ഷോർട്ട്സ് വ്യൂസുമാണ്. ഈ നയം ചെറിയ ക്രിയേറ്റർമാർക്ക് വലിയ വെല്ലുവിളിയാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.
Sources:sirajlive

http://theendtimeradio.com

Last year, we updated how we count public views for Shorts to better capture how viewers watch on YouTube. Now, we’re aligning all other video formats to this same standard for consistency across the platform. Beginning on 8/24/2026, a view will be counted the moment a video begins to play—from the very first frame. This standard will now apply globally across all formats.

Historically, we’ve used multiple view counting systems across different formats. However, we’ve heard that creators want to eliminate this metric confusion and accurately understand their true exposure, which is why we’re making this update!

Impact on YouTube Analytics & performance metrics:

We’ll keep the original view metric, called “Engaged views,” in YouTube Analytics > Advanced Mode so creators can see how many viewers choose to continue watching their video.

Impact on monetization:
This change will not impact creators’ earnings or how they become eligible for the YouTube Partner Program (YPP):
Creator earnings will continue to be based on ”Engaged Shorts views” and “Engaged Watch Hours,” which you can view in YouTube Analytics > Advanced Mode.
There is no change to YPP eligibility. YPP entry requirements will also now be referred to as “qualified Shorts views” and “qualified watch hours” (previously “valid public Shorts views” and “valid public watch hours”).
From 8/24 onwards, you’ll start to see the new view metric applied wherever views are shown on YouTube (which means creators will likely see their total view counts increase faster moving forward). We hope that having metric parity across all formats gives creators a clearer picture of their overall exposure and makes it easier to confidently express their true scale and value to brand partners and sponsors! Feel free to check out our Help Center article to learn more about the new views metric.
 http://theendtimeradio.com

Continue Reading

Business

യുപിഐ ഇടപാടുകൾക്ക് ചാർജ്; സാധാരണക്കാരെ ബാധിക്കില്ലെന്ന് പേയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ

Published

on

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന തരത്തിലുള്ള ആശങ്കകൾക്ക് വിരാമമിട്ട് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ (PCI). ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ സേവനങ്ങൾ തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് പി.സി.ഐ വ്യക്തമാക്കി.
ഇത് സംബന്ധിച്ച പ്രധാന വിവരങ്ങൾ പരിശോധിക്കുമ്പോൾ, സാധാരണക്കാർക്ക് യാതൊരുവിധ പണവും നൽകേണ്ടിവരില്ല എന്നതാണ് പ്രധാന കാര്യം. 2016-ൽ ആരംഭിച്ചതുപോലെ ഇനിയും യാതൊരുവിധ ഇടപാട് ചാർജുകളും നൽകാതെ എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും യുപിഐ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ ചെറുകിട വ്യാപാരികൾക്കും ഇത് ബാധകമല്ല. കിരാന കടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്കും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഇല്ലാതെ തന്നെ യുപിഐ വഴി പണം സ്വീകരിക്കാം. ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിരക്കുകൾ ഈടാക്കിയാലും സാധാരണ ഉപഭോക്താക്കൾക്ക് അത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബില്ലിന്റെ ലക്ഷ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ്. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം വന്നിട്ടുള്ളത്. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമുള്ള സുസ്ഥിര സാമ്പത്തിക മാതൃകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും, രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ മുമ്പത്തെപ്പോലെ തടസ്സങ്ങളില്ലാതെ തുടരുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.
Sources:christiansworldnews

http://theendtimeradio.com

The Payments Council of India on Friday said Unified Payments Interface (UPI) transactions will continue to remain free for consumers and that small merchants, including kirana stores, will not be charged for accepting digital payments, seeking to allay concerns over reports of possible merchant charges.

The clarification comes amid growing debate over the sustainability of India’s digital payments ecosystem and discussions around introducing merchant charges for certain categories of businesses.

“UPI will continue to remain free for consumers, and small merchants will not be charged for accepting digital payments,” the authority said in a statement.

PCI said any merchant service charges (MSC), where applicable, would be commercial arrangements between merchants and payment service providers and would not translate into consumers paying for UPI transactions.

“Banks, fintech companies, NPCI and the RBI have been investing in technology, cybersecurity, fraud prevention and innovation to maintain UPI’s reliability. Any merchant service charges, where applicable, would be commercial arrangements between merchants and payment providers and would not mean consumers have to pay for using UPI,” it said.

The council noted that UPI has remained free for consumers since its launch in 2016 and was designed to make digital payments accessible even for the smallest businesses. Protecting small merchants continues to remain central to the ecosystem’s inclusive growth, it added.

Citing recent discussions around UPI charges, the council noted that the platform has evolved into the world’s largest real-time payment system, processing billions of transactions every month. As transaction volumes continue to surge, stakeholders are exploring ways to sustainably support the infrastructure required to maintain the system while ensuring consumers and small merchants remain protected.

According to the body, banks, payment companies, fintech firms, the National Payments Corporation of India (NPCI) and the Reserve Bank of India (RBI) have collectively invested for nearly a decade in technology, cybersecurity, fraud prevention, innovation and customer support to build and maintain the payments infrastructure.

It added that the costs of operating the national payments network, including investments in security, compliance, customer support and technology, are currently borne by banks and payment service providers and further stressed that merchant service charges, where applicable for larger merchants, are a standard feature of digital payment ecosystems globally and should not be interpreted as charges on consumers using UPI.

The industry body said continued investment in infrastructure, security and innovation will be critical to ensuring that UPI, now a key national digital public infrastructure, remains reliable and resilient as usage continues to grow.

The statement comes soon after Finance Minister Nirmala Sitharaman rejected Congress’ claim that ordinary people could end up paying more for UPI transactions. She clarified that any Merchant Discount Rate (MDR) charged on digital transactions would be borne by merchants, not customers.
 http://theendtimeradio.com

Continue Reading

Business

ഗൂഗിൾ പേ, ഫോൺപേ ഉപയോക്താക്കൾക്ക് ആശ്വാസം; പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഫോൺ നമ്പർ കാണാനാകില്ല, മാറ്റം സെപ്റ്റംബർ 4 മുതൽ

Published

on

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ മുഖമായി മാറിയ യുപിഐ (UPI) സംവിധാനത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തമാക്കുന്ന സുപ്രധാന മാറ്റങ്ങൾ വരുന്നു. ഇനി മുതൽ യുപിഐ വഴി പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് പരസ്പരം ഫോൺ നമ്പർ കാണാനാകില്ല. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കാൻ ലക്ഷ്യമിട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ സെപ്റ്റംബർ 4-നകം എല്ലാ ബാങ്കുകളും യുപിഐ ആപ്പുകളും നടപ്പാക്കണം. MobilePayments & Digital Wallets

പ്രധാന മാറ്റങ്ങൾ

ഫോൺ നമ്പർ പൂർണമായി മറയ്ക്കും:
യുപിഐ ഇടപാടുകൾ നടത്തുമ്പോഴോ ട്രാൻസാക്ഷൻ ഹിസ്റ്ററിയിലോ ഇനി മൊബൈൽ നമ്പർ പൂർണമായി പ്രദർശിപ്പിക്കില്ല. പകരം അവസാന നാല് അക്കങ്ങൾ മാത്രം കാണുന്ന രീതിയിലാകും വിവരങ്ങൾ ലഭിക്കുക.

ക്യുആർ കോഡ് ഇടപാടുകളിലും സ്വകാര്യത ഉറപ്പ്:
കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാലും അയച്ചയാളുടെയോ സ്വീകരിച്ചയാളുടെയോ ഫോൺ നമ്പർ ഇനി സ്ക്രീനിൽ തെളിയില്ല.

യൂസർനെയിം അടിസ്ഥാനമാക്കിയ യുപിഐ ഐഡി:
ഫോൺ നമ്പറിന് പകരം ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള യൂസർനെയിം ഉപയോഗിച്ച് (ഉദാ: username@bank) യുപിഐ ഐഡി സൃഷ്ടിക്കാനുള്ള സൗകര്യം ആപ്പുകൾ ഡിഫോൾട്ടായി നൽകേണ്ടതായിരിക്കും. ഇതിലൂടെ ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ പണമിടപാടുകൾ നടത്താൻ കഴിയും.

മാറ്റത്തിന് പിന്നിലെ കാരണം

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം നിലവിൽ വന്നതോടെയാണ് വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചത്. നിയമപ്രകാരം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി വെളിപ്പെടുത്തുന്നത് അനുവദനീയമല്ല.

അതേസമയം, കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ അപരിചിതർക്ക് പണമയയ്ക്കുമ്പോഴോ ഫോൺ നമ്പർ മറ്റുള്ളവർക്ക് ലഭിക്കുന്നത് തട്ടിപ്പുകൾക്കും അനാവശ്യ ശല്യങ്ങൾക്കും വഴിയൊരുക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രത്യേകിച്ച് വനിതാ ഉപയോക്താക്കൾ ഉയർത്തിയ സ്വകാര്യതാ ആശങ്കകൾ പരിഗണിച്ചാണ് എൻപിസിഐ ഈ നിർണായക തീരുമാനത്തിലേക്ക് എത്തിയത്.

യുപിഐയെ കൂടുതൽ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാക്കി മാറ്റാനുള്ള സുപ്രധാന ചുവടുവെപ്പായാണ് പുതിയ പരിഷ്കാരങ്ങളെ വിലയിരുത്തുന്നത്. ഫോൺ നമ്പർ മറച്ചുവെക്കുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ തട്ടിപ്പുകളും അനാവശ്യ ബന്ധപ്പെടലുകളും ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Sources:mediamangalam

http://theendtimeradio.com

The National Payments Corporation of India (NPCI) is reportedly pushing privacy upgrades for UPI payments and discussing plans to mask phone numbers. The government is reportedly in talks with banks and UPI apps to ensure that online payment services comply with India’s Digital Personal Data Protection (DPDP) Act on how companies collect, store, and share personal data.

User privacy upgrades on UPI apps

According to a Moneycontrol report, NPCI, which operates the UPI payment system, has already asked UPI apps and banks to start masking users’ phone numbers. The government has reportedly given banks and payment apps until September 4 to implement these changes.

Currently, phone numbers play a crucial role in making UPI payments as they help identify users and verify transactions. However, exposing users’ phone numbers is said to create a privacy concern because it will remain visible during transactions, making it easier for others to access their personal contact information.

Moneycontrol quoted a senior executive from a UPI app who said, “The DPDP implementation would mean that phone numbers or full names could be a privacy risk, and NPCI is talking to banks and UPI apps to ensure that their systems are ready to understand and fix the roles and responsibilities on each participant.”

Last month, NPCI issued a circular directing all UPI apps and partner banks to mask customers’ phone numbers. As per the directive, UPI platforms are instructed to hide customer information such as UPI IDs, mobile numbers, and bank account numbers.

The decision was taken after users filed multiple complaints on social media, saying that displaying phone numbers during UPI transactions exposed them to privacy and safety risks, including unwanted contact and identity concerns.

If not phone numbers, how will UPI payments be made?

NPCI has introduced specific privacy rules for UPI apps that hide the personal information of the users. It is suggested that only the last four digits of a user’s mobile number should be visible.

For QR code payments, the app should not display the payer’s or recipient’s mobile number once the payment is completed. Furthermore, the government has instructed UPI apps to allow users to create UPI IDs that are not based on their mobile number, and these can be used as defaults.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles5 hours ago

Prophecy isn’t the problem. Absence is

There is something about Samuel’s story that feels especially relevant for the Church right now. Scripture records that during that...

world news6 hours ago

Petition Launched to Bring Home Pastor Imprisoned in China

ChinaAid, an international organization supporting persecuted Christians inside China, has launched a petition and advocacy campaign to bring Pastor John...

world news6 hours ago

Pakistani Christians Remain on Edge Even as Blasphemy Cases Decline

A mob of hundreds gathered outside a Christian family’s home in Karachi last month after blasphemy allegations began to spread,...

us news6 hours ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news7 hours ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

Trending

Copyright © 2019 The End Time News