Connect with us

National

സോളാർ ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രവും; ചട്ടം നടപ്പായാൽ അഞ്ചുകിലോവാട്ടിന് മുകളിലുള്ളവയ്ക്ക് ഇനി കൂടുതൽ പണം നൽകേണ്ടിവരും

Published

on

തിരുവനന്തപുരം: സോളാർ വൈദ്യുതിനിലയങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ കേന്ദ്രവും നിയന്ത്രണം ഏർപ്പെടുത്തുന്നു. അഞ്ചുകിലോവാട്ടിനുമുകളിൽ സ്ഥാപിതശേഷിയുള്ള സോളാർ വൈദ്യുതിനിലയങ്ങൾക്കാണ് ആനുകൂല്യങ്ങളിൽ നിയന്ത്രണം. കേരളത്തിൽ 10 കിലോവാട്ടിന് മുകളിലുള്ളവർക്കാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ നിലയങ്ങൾ നിലവിലുള്ള ലാഭകരമായ നെറ്റ് മീറ്ററിങ്ങിൽ തുടരണമെങ്കിൽ പ്രത്യേക നെറ്റ് മീറ്ററിങ് ചാർജ് നൽകണമെന്നാണ് കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ച ഉപഭോക്തൃ അവകാശം സംബന്ധിച്ച പുതിയ കരടുചട്ടത്തിൽ പറയുന്നത്. 500 കിലോവാട്ടിനുമുകളിൽ ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കിയാൽമതിയെന്നും കേന്ദ്രം നിർദേശിക്കുന്നു.

കേരളത്തിൽ 10 കിലോവാട്ടിന് മുകളിലുള്ളവർക്കാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വീടുകളിൽ 10 കിലോവാട്ടുവരെ നെറ്റ് മീറ്ററിങ് തുടരാം. അതിനുമുകളിൽ ബാറ്ററി സ്റ്റോറേജ് വേണം. 10 കിലോവാട്ടുവരെ ഗ്രിഡ് സപ്പോർട്ട് ചാർജും ബാധകമല്ല. എന്നാൽ, റെഗുലേറ്ററി കമ്മിഷൻ ചട്ടം വലിയ എതിർപ്പിന് കാരണമായിരുന്നു. ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്.

നെറ്റ് മീറ്ററിങ്ങിന് പരിധി നിശ്ചയിച്ച് ചട്ടമുണ്ടാക്കാൻ സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരമുണ്ടായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അങ്ങനെ പരിധിനിശ്ചയിച്ചില്ലെങ്കിൽ 500 കിലോവാട്ടുവരെ ശേഷിയുള്ള നിലയങ്ങൾക്ക് നെറ്റ് മീറ്ററിങ് തുടരാം. അഞ്ചുകിലോവാട്ടിന് മുകളിലുള്ളവർ ഇതിനായി പ്രത്യേക ചാർജ് നൽകാൻ തയ്യാറാകണം. സ്റ്റോറേജിനുംമറ്റുമുള്ള ചെലവ് കണക്കാക്കി ഈ ചാർജ് കമ്മിഷന് നിശ്ചയിക്കാം.

കേന്ദ്രചട്ടം നടപ്പായാൽ അഞ്ചുകിലോവാട്ടിന് മുകളിലുള്ള ഗാർഹിക പുരപ്പുറ സോളാർ നിലയങ്ങൾക്കും ഇപ്പോൾ നൽകുന്നതിനെക്കാൾ കൂടുതൽ പണം നൽകേണ്ടിവരും.

സോളാർനിലയത്തിൽനിന്ന് പകൽ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക്‌ ഒഴുക്കുന്ന അധികവൈദ്യുതി, സോളാർ ഉത്പാദനമില്ലാത്ത മറ്റ് സമയങ്ങളിലെ ഉപയോഗത്തിൽനിന്ന് തട്ടിക്കിഴിക്കുന്നതാണ് നെറ്റ് മീറ്ററിങ്. സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ചട്ടപ്രകാരം വീടുകളിൽ 20 കിലോവാട്ട് വരെയും വ്യവസായങ്ങൾക്ക് 500 കിലോവാട്ടുവരെയും നെറ്റ് മീറ്ററിങ് അനുവദിക്കും.

എന്നാൽ, വീടുകളിൽ 10 കിലോവാട്ടിന് മുകളിൽ നിയന്ത്രണമുണ്ട്. 10 മുതൽ 15 കിലോവാട്ടുവരെ 10 ശതമാനവും 15 മുതൽ 20 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം. വ്യവസായങ്ങൾക്കാണെങ്കിൽ 25 കിലോവാട്ടിനുമുകളിൽ 100 വരെ 10 ശതമാനവും 100 മുതൽ 500 കിലോവാട്ടുവരെ 20 ശതമാനവും ബാറ്ററി സ്റ്റോറേജ് വേണം.

കേന്ദ്രത്തിനും അതേ ന്യായം

സോളാർ ഉത്പാദകരല്ലാത്ത ഉപഭോക്താക്കൾ ഉപയോഗം കൂടുന്നതനുസരിച്ച സ്ലാബ് അടിസ്ഥാനത്തിൽ കൂടുതൽ നിരക്ക് നൽകേണ്ടിവരുന്നു. എന്നാൽ, നെറ്റ് മീറ്ററിങ്ങിലുള്ള സോളാർ ഉത്പാദകരാകട്ടെ, കൂടുതൽ ഉപയോഗിച്ചാലും കുറഞ്ഞനിരക്ക് നൽകിയാൽ മതി. ഇതിന്റെ ചെലവ് വഹിക്കേണ്ടത് മറ്റ് ഉപഭോക്താക്കളാണ്.

മാത്രമല്ല, സോളാർ ഉത്പാദകർ വൈദ്യുതി കടത്തിവിടാനും തിരിച്ചെടുക്കാനും വിതരണലൈനുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് പ്രസരണവിതരണ നഷ്ടത്തിലും സംവിധാനത്തിന്റെ മറ്റ് ചെലവുകൾക്കും കാരണമാകുന്നു. അതിനാലാണ് നെറ്റ് മീറ്ററിങ് ചാർജ് ഏർപ്പെടുത്തുന്നതെന്ന് ഊർജമന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു. കരടുചട്ടങ്ങളിലെ വ്യവസ്ഥകളെപ്പറ്റി ഏപ്രിൽ 11-നുമുൻപേ സംസ്ഥാനങ്ങൾ അഭിപ്രായം അറിയിക്കണം.

പകൽ വൈദ്യുതിനിരക്ക് ഇനിയും കുറയ്ക്കണം

10 കിലോവാട്ടിനുമുകളിൽ ലോഡുള്ള എല്ലാ വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കും വിവിധ സമയങ്ങളിൽ വിവിധ നിരക്ക് ബാധകമായ ടൈം ഓഫ് ദ ഡേ മീറ്റർ (ടി.ഒ.ഡി. മീറ്റർ) ഏർപ്പെടുത്തണമെന്നും കേന്ദ്രചട്ടം നിർേദശിക്കുന്നു. ടി.ഒ.ഡി. നിരക്കിൽ ഇപ്പോൾ പകൽ സാധാരണ നിരക്കിന്റെ 10 ശതമാനം കുറച്ചാണ് ഈടാക്കുന്നത്. ഇത് 20 ശതമാനം കുറയ്ക്കണമെന്നാണ് കേന്ദ്രനിർദേശം.

കേരളത്തിൽ ഇപ്പോൾ വാണിജ്യസ്ഥാപനങ്ങൾക്ക് ടി.ഒ.ഡി. ഏർപ്പെടുത്തിയിട്ടില്ല. വ്യാവസായിക വിഭാഗത്തിൽ വരുന്ന ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ ഉപഭോക്താക്കൾക്കും വീടുകളിൽ മാസം 250 യൂണിറ്റിനുമുകളിൽ ഉപയോഗിക്കുന്നവർക്കുമാണ് ടി.ഒ.ഡി. മീറ്റർ ഉള്ളത്. കേന്ദ്രചട്ടം അംഗീകരിക്കപ്പെട്ടാൽ കൂടുതൽപേർക്ക് ടി.ഒ.ഡി. ഏർപ്പെടുത്തേണ്ടിവരും. എന്നാൽ, പകൽ നിരക്ക് കുറയുന്നതോടെ വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങൾക്ക് അത് നേട്ടമാകും.
Sources:mediamangalam

http://theendtimeradio.com

The Centre is also putting restrictions on incentives for solar power plants. Solar power plants with an installed capacity of more than five kilowatts will be exempted. In Kerala, the State Regulatory Commission has imposed restrictions on those who exceed 10 kilowatts.

The new draft of the Consumer Rights Act, proposed by the Union Ministry of Power, states that a separate net metering charge must be paid if these plants want to continue with the existing profitable net metering. The Centre has also suggested that battery storage of more than 500 KW should be made mandatory.

In Kerala, the State Regulatory Commission has imposed restrictions on those who exceed 10 kilowatts. Net metering up to 10 KW can be continued in households. Battery storage is required. Grid support charges up to 10 KW are also not applicable. However, the regulatory commission’s rule caused great opposition. The court has stayed the implementation of the law.

The Centre also clarified that state electricity regulatory commissions will have the power to frame rules for setting limits on net metering. If the limit is not fixed, stations with a capacity of up to 500 kW can continue net metering. Those who have more than five kilowatts should be prepared to pay a special charge for this. This charge can be determined by the commission by calculating the cost of storage and storage.

If the central rule is implemented, domestic backyard solar plants above five kilowatts will also have to pay more than what is being paid now.

Net metering removes excess electricity generated during the day from the grid and from use at other times when there is no solar generation. As per the rules of the State Regulatory Commission, net metering will be allowed up to 20 KW for households and up to 500 KW for industries.

However, there is a restriction of more than 10 kW in households. 10 to 15 kWh is 10 percent and 15 to 20 kWh is 20 percent. For industries, 10 per cent battery storage is required above 25kW for 100 units and 20 per cent for 100 to 500kW units.

The same goes for the Centre.

Consumers who are not solar producers have to pay more on slab basis according to the increase in consumption. However, the solar producers in the net metering, even if they use more, they have to pay less. The cost will be borne by other customers.

Moreover, solar producers use distribution lines to transmit and receive electricity. This results in transmission losses and other costs of the system. That is why a net metering charge is being imposed, a note from the Ministry of Power said. The states have to give their views on the provisions of the draft rules before April 11.

Electricity rates need to be reduced

The Central rule also stipulates that all industrial and commercial consumers having load more than 10 KW should be provided with Time of the Day Meter (TOD Meter) with different rates applicable at different times. T.O.D. At present, the daily rate is 10 per cent less than the normal rate. This should be reduced to 20 per cent.

TOD is now available for commercial establishments in Kerala. Not set. ToD is meant for high-tension and extra-high-tension consumers in the industrial segment, low-tension consumers with a connected load of more than 20 KW and those who consume more than 250 units per month at home. There are meters. If the central rule is approved, more people will get TOD. It will have to be done. However, with the reduction in daily rates, industrial and commercial establishments will benefit.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

Published

on

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.

തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.

സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.

ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

Published

on

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.

ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
 http://theendtimeradio.com

In Keralam, Aroma Chundan has won the 72nd Nehru Trophy Boat Race in a nail-biting finish at Punnamada Lake in Alappuzha. In one of the closest contests in the history of the legendary water festival, Aromal Chundan crossed the finish line in 4 minutes, 23 seconds, and 328 milliseconds to secure the coveted trophy.

Nadubhagom Chundan finished a close second with a time of 4 minutes, 23 seconds, and 448 milliseconds, while Veeyapuram Chundan took third place, clocking in at 4 minutes, 23 seconds, and 770 milliseconds.

The high-octane race was the highlight of a grand event that featured 71 boats, including 22 traditional snake boats, competing across various categories. Thousands of spectators, including race enthusiasts and foreign tourists, gathered along the backwaters to witness Keralam’s iconic sporting and cultural spectacle, for which a local holiday was declared across government offices and educational institutions in Alappuzha district.
 http://theendtimeradio.com

Continue Reading

National

Indian court says Christian woman can file for divorce where she lives

Published

on

Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek dissolution of her marriage in a family court where she currently resides after moving out of her matrimonial home.

The Kerala High Court’s Aug. 19 ruling came on an appeal filed by a Christian woman seeking legal separation from her husband due to domestic violence.

The woman, who resides at her parental home in Kerala state’s Wayanad district, had challenged a family court order directing her to file her application in Kasargod district, where her estranged husband and his family live.

Global Catholic
The British-era Indian Divorce Act of 1869, which governs judicial separation and marriage dissolution, among other things, for Christians in India, makes it mandatory for women to approach a family court in the place where “the marriage was solemnized, or the husband and wife reside or last resided together.”

In her appeal to the High Court, the Christian woman argued that this restriction resulted “in serious prejudice to Christian women who intend to file for divorce.”

The woman had earlier challenged the family court order before a single bench of the Kerala High Court on the grounds that she was not in a position “to travel long distances, in protracted litigations in a hostile jurisdiction.”

She pointed out that women were allowed to approach family courts where they resided under the Hindu Marriage Act, 1955, as well as the Special Marriage Act, 1954, which enables marriages between individuals of any religion, caste, or nationality, but not under the law governing Christian marriages.

The single-judge bench, in a June 30 ruling, agreed with her contentions but refused to grant her relief, holding that amending the law was the only solution and leaving it to the Indian Parliament to decide.

The judge, however, directed that the order be sent to the federal government, recommending it to amend the 1869 law.

The High Court’s division bench of Justices A K Jayasankaran Nambiar and Preeta A K, whom she approached later, allowed her appeal.

It ruled that she could file her application before a family court “having jurisdiction over the place where she is currently residing, even if that place is different from where the marriage was solemnized or where the couple last lived together.”

Church leaders hailed this Aug. 19 ruling as a “landmark decision” based on “a wise interpretation of a contentious clause.”

Father Ebigin Arackal, secretary to the Commission for Canon Law of the Kerala Region Latin Catholic Bishops’ Council, said, “We are glad that the top court, through its wise interpretation of a contentious clause, has ended decades-old discrimination against Christian women.”

Aleykutty P T, a lawyer in Kerala’s Idukki district, said Christian women were often forced to travel to places where their husbands were based, which made them insecure and sometimes even posed a threat to their lives.

“Now with this order, they can obviously choose a place where it’s safer and they get support,” she told UCA News on Aug. 20.

Govind Yadav, a lawyer at the Supreme Court in New Delhi, said this order for Kerala can become a precedent for other states to follow.

“But as long as the federal government fails to amend the colonial-era law, this discrimination against Christian women will continue,” he added.

Christians make up 2.3 percent of India’s more than 1.4 billion people; about 80 percent of whom are Hindus.
Sources:ucanews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles6 hours ago

Prophecy isn’t the problem. Absence is

There is something about Samuel’s story that feels especially relevant for the Church right now. Scripture records that during that...

world news6 hours ago

Petition Launched to Bring Home Pastor Imprisoned in China

ChinaAid, an international organization supporting persecuted Christians inside China, has launched a petition and advocacy campaign to bring Pastor John...

world news7 hours ago

Pakistani Christians Remain on Edge Even as Blasphemy Cases Decline

A mob of hundreds gathered outside a Christian family’s home in Karachi last month after blasphemy allegations began to spread,...

us news7 hours ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news8 hours ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

Trending

Copyright © 2019 The End Time News