National
Children convert to Christianity: 85-year-old seeks revenge by donating Rs 2 crore to temple
A shocking case has come to light from Kanchipuram, Tamil Nadu. It is said that a father evicted his sons from his will and donated his entire property to a temple. The reason behind this was that the children of the person had left Hinduism and adopted Christianity. He was so annoyed by this fact that he gave all his property in the temple and expelled the children by will. The person’s assets had a house worth Rs 2 crore and an FD of Rs 50 lakh. The name of this 85-year-old man has been described as Velayutham.
Father Velayatham has been a Health Inspector in the Government of Tamil Nadu. Now living the life of a retired person and spends full time in worship. His family lived with him, but after a few days his family members started going to church. Gradually all the members of the family converted to Christianity. The children continuously started pressurizing the father to convert. When the father flatly refused to convert, the children even threatened to leave him. Angered, the father gave all his property in the name of the temple.
Velayatham had a total of 3 children and his wife died 8 years ago. There are 3 children, two girls and one son. All three of these children are married in Christianity. This means that both the son-in-law and the daughter-in-law belong to Christianity. This is the reason that the children of Velayatham gradually got inclined towards Christianity and now all have adopted Christianity. But being hurt by this, people are appreciating what the father did. Many leaders of Vishwa Hindu Parishad and RSS have described this decision of father Velayutham as a bold and protecting religion.
http://theendtimeradio.com
National
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു
നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു
നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്
നോയിഡയിലെ ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റിക്ക് സമീപം അറസ്റ്റു ചെയ്യപ്പെട്ട ആളുകൾ അവിടെയുള്ളവരെ ക്രിസ്ത്യാനികളാകാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ചു പോലീസിൽ നൽകിയ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് , ജെയ്‌പീ വിഷ് ടൗൺ സൊസൈറ്റി, ഗുൽഷൻ മാൾ എന്നിവിടങ്ങളിൽ സ്ത്രീകളും പെൺകുട്ടികളും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും . ക്രിസ്ത്യൻ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതും വഴിയാത്രക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയതായി പോലീസ് പറയുന്നു
Sources:christiansworldnews
National
കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ
കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ.
2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ് കുത്രപ്പള്ളി ചർച്ചിൽ വച്ച് നടത്തപ്പെടുന്നു
ദിവസവും രാവിലെ എട്ടു മുതൽ 9 30 വരെ ധ്യാനയോഗവും
10am മുതൽ 1:30pm വരെ ഉണർവ് യോഗങ്ങളും, കൂടാതെ 2: 30pm മുതൽ 5 :30pm വരെയും ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും 6:pm മുതൽ 8:30pm വരെയും ഉണർവ് യോഗങ്ങളും നടത്തപ്പെടുന്നു
പ്രാസംഗികർ.റവ. റ്റി ജെ സാമുവൽ, റവ. കെ. ജെ.തോമസ്, റവ. തോമസ് ഫിലിപ്പ്,
റവ. വി.ജെ. എബ്രഹാം,
റവ.ബാബു ചെറിയാൻ* റവ. ജോണിക്കുട്ടി സെബാസ്റ്റ്യൻ റവ.കെ എസ് സാമുവൽ റവ. റെജി.വർഗീസ് എന്നീ ദൈവദാസന്മാർ ദൈവവചനം പ്രഘോഷിക്കുന്നു.
Sources:gospelmirror
National
ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ
രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം മുൻനിർത്തിയാണ് ഈ രാജ്യങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കായി കഴിഞ്ഞ ഏപ്രിൽ 12 ന് സർക്കാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.
പടിഞ്ഞാറൻ ഏഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇറാൻ, ഇസ്രയേൽ രാജ്യങ്ങളിൽ പോകുന്നവർ ആ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം. ഇവർ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തകയും സുരക്ഷ മുൻകരുതലുകൾ പാലിച്ച് കരുതലോടെ സഞ്ചരിക്കുകയും വേണമെന്നും ജയ്സ്വാൾ വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷ സാധ്യതകൾ കുറയുകയും പരസ്പരം വ്യോമപാതകൾ തുറക്കുകയും ചെയ്തോടെയാണ് പൗരന്മാർക്കുള്ള യാത്രാ വിലക്കിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ജോലിക്കാർ എത്താനായി യാത്രാ വിലക്കിൽ ഇളവ് വരുത്താൻ ഇസ്രയേൽ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. യാത്രാ വിലക്കിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ആറായിരത്തോളം നിർമ്മാണ തൊഴിലാളികളുടെ ഇസ്രയേൽ യാത്ര മുടങ്ങിയതിനെ തുടർന്നായിരുന്നു ഇത്.
നിലവിൽ 19000 ഇന്ത്യക്കാർ ഇസ്രയേലിലുണ്ടെന്നാണ് കണക്ക്. 4000 പേർ ഇറാനിലും ജോലി ചെയ്യുന്നുണ്ട്. സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തിൽ ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിന്റെ പേരിൽ ഇറാൻ ഇസ്രയേലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനേത്തുടർന്ന് ഇറാൻ ഇസ്രയേലിനുനേർക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം