Connect with us

us news

ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

Published

on

അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധ പ്പെട്ട് അമേ രിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കല്‍ എംക്രോ വ്യക്തമാക്കി. എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ നയങ്ങള്‍ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ വിദ്യാര്‍ഥി വിസകളുമായി യു എസില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസിലെ ഏറ്റവും വലിയ പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്അരിസോണ . നേരിട്ട് 80,000 വിദ്യാര്‍ഥികളും ഓണ്‍ലൈനില്‍ 65,000 പേരുമാണ് ഇവിട പഠിക്കുന്നത്. ഏകദേശം 6,600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ എ എസ് യുവിന്റെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തിന്റെ മുന്‍നിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാര്‍ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവില്‍ ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദ്യാര്‍ഥി സംഘടനയുടെ രണ്ട് പ്രസിഡന്റുമാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണയായി ‘പുറന്തള്ളപ്പെട്ടതായി’ തോന്നുന്നില്ലെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ക്യാമ്പസ് നേതാക്കളാകുകയും ക്യാമ്പസ് ജോലികളും ഇന്റേണ്‍ഷിപ്പുകളും നേടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Sources:nerkazhcha

One of the world’s foremost academics, Michael M Crow has been the president of the Arizona State University (ASU) since 2002, and was a speaker at last week’s ASU+GSV & Emeritus Summit in Gurugram – India’s biggest education event that got together thought leaders and innovators to explore transformative solutions for education in a world shaped by generative AI. Known for reshaping education in the 21st century, Crow talked to FE’s Vikram Chaudhary about student employability, education under Donald Trump, and why the ASU is so popular with Indian students. Excerpts:

Will study in America be impacted under the Trump administration, and the recent illegal immigrant crackdown?

Indian students need not worry about the ongoing crackdown on illegal immigrants. Campuses will be unaffected. The crackdown is not on students who are in the US with valid student visas.

How many Indian students are currently enrolled in the ASU?

Today, the ASU is one of the largest public universities in the US, with 80,000 students enrolled on campus and 65,000 online. With almost 6,600 Indian students currently enrolled, India is the top country of origin for the ASU’s international student community, and they are highly capable.

Capable in academics…

Capable in everything – they adapt to their new environments seamlessly. At the ASU, some Indian students have become leaders. Two of our student body presidents are from India. I have observed that Indian students usually don’t feel ‘left out’ – they run for elections, become campus leaders, get campus jobs, internships, etc.

And now Indian students can study the ASU’s global courses even in India.

How?

We have joined hands with several educational institutions in India, allowing students to pursue the ASU’s undergraduate and Master’s degrees in various disciplines. These institutes include Rajalakshmi Engineering College (Chennai), Anurag University (Hyderabad), Chitkara University (Punjab), and Shiv Nadar University (Greater Noida).

Indian students can study hundreds of courses at these partner institutes, utilising the ASU’s learning assets, and also get automatically admitted to the ASU, where they can pursue further studies – once they complete their course in India, they can come to the ASU for graduate training, and can also get OPT (Optional Practical Training) in the US and then come back to India. The opportunities are unlimited.

Have you also tied-up with Indian public universities?

We haven’t yet, but are looking forward to – as some of them are among the finest in the world.

Why is the ASU so popular with Indian students?

There are many reasons. The ASU is the top public university in the US for innovation (ahead of the MIT and Stanford). International students choose the ASU also because of the number of majors that we offer, the types of programmes we run, our speed of innovation, and one of the most diverse campuses in the world where everyone feels at home.

Coming to the summit that brought you to India, are India and the US the only places where the ASU+GSV & Emeritus Summit is organised?

Yes, while it started in the US in 2010, we brought it to India a few years ago. The US edition is the biggest education summit in the world, and the India edition is the biggest in the country and possibly in this part of the world, at least in terms of value-creation and quality of participants.

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

Published

on

വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു.

സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവർത്തനങ്ങളിൽ ലിഞ്ച് പ്രധാന ചുമതല വഹിക്കും. നാമനിർദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ സേവിക്കാൻ പ്രാർത്ഥിക്കണമെന്നും ലിഞ്ച് അഭ്യർഥിച്ചു.

2010 മുതൽ Billy Graham Evangelistic Association, Samaritan’s Purse എന്നിവയുമായി പ്രവർത്തിക്കുന്ന ലിഞ്ച് നിലവിൽ സീനിയർ അഡ്വൈസറും മിനിസ്ട്രി വക്താവുമാണ്. മകളുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്ലിൻ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവൾക്ക് ജ്ഞാനവും ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർഥിച്ചു.
Sources:globalindiannews

http://theendtimeradio.com

Cissie Graham Lynch, the granddaughter of famed late Southern Baptist evangelist Billy Graham, said this week that President Donald Trump asked her to take up a key religious freedom position in his administration.

Lynch, whose father, Franklin Graham, leads the Billy Graham Evangelistic Association, revealed the news on X on Sept. 15, saying Trump had asked her to serve as U.S. ambassador-at-large for international religious freedom.

The role helps lead the U.S. Commission on International Religious Freedom. Lynch on X said it would be “a great honor and privilege” to serve in the role.

“If confirmed by the Senate, please pray that I would serve with excellence and make the most of every opportunity to protect our most precious and fundamental right—and one that far too many people around the world still live without—freedom of religion,” she wrote.

Lynch has remained active in the religious advocacy and aid networks started by her grandfather and continue to be run by her family.

She has served as an adviser to the Billy Graham Evangelistic Association and at Samaritan’s Purse, an international Christian aid organization also led by Franklin Graham.

On Sept. 15 Franklin Graham said his daughter is “uniquely” qualified for the role, the duties of which include promoting religious freedom abroad and advising the U.S. government when that right is violated internationally.

The government says the religious freedom ambassador serves as “a principal adviser to the president and the principal adviser to the secretary of state regarding matters affecting religious freedom abroad.” The ambassador‑at‑large also has served as a nonvoting member of the U.S. Commission on International Religious Freedom, which has three vacancies yet to be appointed by the president.

Franklin Graham said his daughter has “traveled the world and been a student of this issue for many years” and has “a broad worldview and knowledge of the issues facing religious freedom today.”

“I couldn’t be more proud of her, and I ask you to pray that God would give her wisdom and strength,” Graham wrote.
 http://theendtimeradio.com

Continue Reading

us news

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Published

on

മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ നടക്കും.
വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍ – 201-960-0427, ബ്രദര്‍ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംഘാടകര്‍ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

Published

on

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ സമാഹരിച്ചുകൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ ആഗോള പട്ടികയിലാണ് കണക്കുകളുള്ളത്. വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിലും പാവപ്പെട്ടവർക്കായി നിലകൊണ്ടതിനും, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനും, പ്രകൃതി ചൂഷണങ്ങൾക്കെതിരെ പോരാടിയതിനുമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മിഷ്ണറിമാർക്ക് പുറമെ സാധാരണക്കാരായ അല്മായരും ജീവൻ വെടിഞ്ഞവരുടെ പട്ടികയിലുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്. ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞതിന് പുറമെ, മയക്കുമരുന്ന് മാഫിയകൾ, വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും അനേകര്‍ കൊല്ലപ്പെട്ടു.

ഗോത്രവർഗ്ഗ മേഖലകളിലെ വനനശീകരണത്തിനെതിരെയും അനധികൃത ഖനനങ്ങൾക്കെതിരെയും സുവിശേഷമൂല്യങ്ങൾ മുറുകെപ്പിടിച്ച് ഇവർ നിലകൊണ്ടപ്പോൾ, അത് ക്രിമിനൽ-സാമ്പത്തിക താല്പര്യങ്ങൾക്ക് തടസ്സമായി മാറുകയായിരിന്നുവെന്നും അങ്ങനെയാണ് നരഹത്യ നടന്നതെന്നും കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പറഞ്ഞു. ഈ നൂറ്റാണ്ടിൽ ലോകമെമ്പാടുമായി രക്തസാക്ഷിത്വം വരിച്ച 1,700-ലധികം പേരുടെ വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

The Catholic Church has documented 304 martyrs in Latin America so far this century. These are men and women killed not only for professing their faith but also for defending the poor, confronting organized crime, and protecting creation.

Their stories are part of a global catalog of martyrs promoted by the Vatican that already exceeds 1,700 documented cases.

“Many were murdered for reasons related to drug trafficking, deforestation, or for opposing the exploitation of natural resources,” explained Cardinal Marcello Semeraro, prefect of the Dicastery for the Causes of Saints.

The cardinal noted that while many were missionaries, the group also included lay faithful who gave their lives defending the Gospel and denouncing drug traffickers, protecting Indigenous territories from deforestation, or fighting the illegal exploitation of natural resources.

As he explained, the common thread in these cases is that these individuals became “inconvenient” to those controlling illicit activities. Their Gospel witness clashed directly with economic interests and criminal structures.

A conference to reflect on the new martyrs
Semeraro offered these reflections while presenting the international conference “The 21st Century: A New Era of Martyrs?” at the Vatican, a day of study and reflection dedicated to exploring the witness of Christians who have lost their lives for the sake of the Gospel in various parts of the world.

The gathering, organized by the Commission for New Martyrs — Witnesses to the Faith, was scheduled to take place Sept. 15 at the Pontifical Augustinianum Institute in Rome.

The international congress will bring together some of the most prominent voices from the Church, academia, and journalism in Rome to reflect on Christian witness in the contemporary world.

Participants include Cardinal Fridolin Ambongo, archbishop of Kinshasa, Democratic Republic of Congo; Cardinal Pierbattista Pizzaballa, Latin patriarch of Jerusalem; and Andrea Riccardi, founder of the Community of Sant’Egidio. Experts will also speak, such as Archbishop Fabio Fabene, president of the Commission for New Martyrs; journalist Lucia Capuzzi; historian Father Roberto Regoli; and South Sudanese religious sister Alice Jurugo Drajea, who will share about Christian life amid the war ravaging her country.

The initiative comes a year after the commemoration of the martyrs and witnesses of the faith of the 21st century, presided over on Sept. 14, 2025, by Pope Leo XIV together with representatives of other Christian churches and communities at the Basilica of St. Paul Outside the Walls.

Pope Leo XIV celebrate Mass for the commemoration of the martyrs and witnesses of the faith of the 21st century on Sept. 14, 2025, at the Basilica of St. Paul Outside the Walls in Rome. The commemoration was an ecumenical event that also brought together representatives from Eastern Orthodox churches, Oriental Orthodox churches, various Christian communities as well as ecumenical institutions and officials from Vatican dicasteries.

The commission continues to gather testimonies and information regarding Christians killed for their faith, aiming to preserve their memory and document the various forms of persecution and Christian witness in contemporary times.

According to data released by the organization last year, 1,624 martyrs worldwide had been documented between 2000 and 2025. Of these, 304 were from the Americas, a figure that reflects the specific nature of martyrdom in this region today.

The commission also noted that the record now exceeds 1,700 documented cases and that between 100 and 150 new testimonies were added in the last year alone, confirming that the phenomenon remains very much ongoing.

Holiness goes beyond canonization
In his remarks, Semeraro emphasized that holiness in the Church is not limited to those officially canonized.

“The grace of holiness in the Church is represented by canonization, but it is not exhausted by them. Obviously, this does not rule out the possibility that, provided the necessary conditions are met, the corresponding processes of beatification and canonization could be initiated for some of those listed in the catalogue,” he noted.

This is the case, for example, of Floribert Bwana Chui, a young Congolese man from the Community of Sant’Egidio who was murdered in 2007 for refusing to accept bribes and who was beatified in 2025.

However, he noted that the primary goal is to highlight the “high standard of ordinary Christian living” spoken of by St. John Paul II in Novo Millennio Ineunte, which Pope Francis later referred to as that of “the saints next door.”

The anthropological value of holiness
The cardinal also highlighted the deeply human dimension of Christian holiness.

“We need witnesses, martyrs, who have given themselves completely to demonstrate this to us day after day. We need them so that, even in the small choices of daily life, we may choose the good over comfort, knowing that this is precisely how we truly live life,” he explained, citing Pope Benedict XVI’s encyclical Spe Salvi.

Semeraro also highlighted the ecumenical value of this project, a characteristic that he noted St. John Paul II had sought to instill in the commission from its very inception.

Martyrdom continues to grow in the 21st century
During the presentation of the conference, historian Riccardi, vice chair of the commission, maintained that the Church is truly experiencing a “new era of martyrdom.”

He recalled that St. John Paul II promoted the gathering of testimonies from 20th-century martyrs for the jubilee of the year 2000, an initiative deeply shaped by his personal experience under the Nazi and communist regimes. In Riccardi’s view, that insight has proven even more relevant today.

For this reason, he explained, Pope Francis decided to reactivate and consolidate the Commission for New Martyrs, convinced that “the time of martyrdom continues.”

The Churchʼs response has been extensive. Dioceses, religious congregations, lay movements, episcopal conferences, and apostolic nunciatures have sent hundreds of testimonies to the Vatican.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie1 hour ago

‘Natural Realm Responded’: Filmmakers Detail Spiritual Manifestation on Set of New Movie

In Romans, the Apostle Paul wrote about the earth pointing to God’s “eternal power and divine nature.” The Koomans, two...

Tech2 hours ago

മറ്റുള്ളവർ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ എത്തി

ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ...

us news2 hours ago

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ...

us news2 hours ago

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച...

us news3 hours ago

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ...

Movie1 day ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

Trending

Copyright © 2019 The End Time News