breaking news
പതിമൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങി; മരണം 39 ആയി.

കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഇരുനില കെട്ടിടങ്ങളില്‍ രണ്ടാം നിലയിലേയ്ക്ക് വെള്ളം കയറുന്നതിനാല്‍ ആളുകള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ടിരിക്കയാണ്. പലയിടത്തും ഒറ്റപ്പെട്ട വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ വഴി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുന്നുണ്ട്.
breaking news
Five Suspects Arrested in Nigeria for Catholic Church Massacre

Nigeria- Five suspects were arrested for attacking a Catholic church in Nigeria and killing approximately 40 people in June. The announcement came last week, two months after the attack took place.
The attack occurred on June 5 inside the St. Francis Catholic Church in Owo, in southwestern Ondo state. Because the investigation is still ongoing, the gunmen’s identities have not yet been revealed to the public. However, Nigerian authorities believe that the Islamic State West Africa Province (ISWAP), a Boko Haram offshoot, was behind the attack.
The shooters were armed with AK-47 rifles and explosives and attacked as people gathered for worship during Pentecost mass.
Terrorist groups such as ISWAP have killed tens of thousands of Christians in Nigeria and displaced millions in an attempt to discard western influence and impose strict Islamic Sharia law. “ISWAP, which split from the mainstream Boko Haram in 2016, has become a dominant group, focusing on military targets and high-profile attacks, including against aid workers,” wrote Sahara Reporters. “The Nigerian army has repeatedly claimed that the insurgency has been largely defeated and frequently underplays any losses.”
The suspects’ arrest is a positive step towards justice for those who were murdered in the church massacre, but more needs to be done to prevent the spread of these Islamic militant attacks.
Northern Nigeria has been plagued with violence from ISWAP and other similar groups, and now the southwestern region is seeing similar incidents. Ondo state is not the typical place for ISWAP attacks, which suggests that the Islamic rebels are spreading out. It is becoming increasingly clear that these massacres must be addressed before the violence can spread further.
Sources:persecution
breaking news
ബെത്സയ്ദായില്‍ കണ്ടെത്തിയ പുരാതന ദേവാലയം വിശുദ്ധ പത്രോസിന്റെ ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടതാണെന്നു ഗവേഷകര്‍

ഗലീലി കടലിനു സമീപം ബെത്സയ്ദായില്‍ നിന്നും 2019-ല്‍ കണ്ടെത്തിയ ദേവാലയ അവശേഷിപ്പ് യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരായ വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നതാണെന്ന പുതിയ കണ്ടെത്തലുമായി പുരാവസ്തു ഗവേഷകര്‍. “സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവും” എന്ന് ആലേഖനം ചെയ്തിരിക്കുന്ന മൊസൈക്ക് തറ കണ്ടെത്തിയതാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. വിശുദ്ധ പത്രോസിന് നൽകുന്ന വിശേഷണമാണിത്. ബൈബിളില്‍ പറഞ്ഞിട്ടുള്ള ബെത്സയിദാ ഗ്രാമത്തില്‍ നിര്‍മ്മിച്ചിരുന്ന ബൈസന്റൈന്‍ കാലഘട്ടത്തിലെ ദേവാലയത്തിന്റേതാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. പ്രൊഫ. മോര്‍ദെച്ച് അവിയമിന്റേയും, പ്രൊഫ. സ്റ്റീവന്‍ നോട്ലിയുടേയും നേതൃത്വത്തില്‍ കിന്നെരത്ത് കോളജിലേയും, ന്യാക്ക് കൊളേജിലേയും കിന്നെരെത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീലി ആര്‍ക്കിയോളജിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
വിശുദ്ധ പത്രോസിന്റെ മറ്റൊരു നാമമായ സ്വര്‍ഗ്ഗീയ ദൂതരുടെ തലവനും നേതാവുമെന്ന് ഹീബ്രുഭാഷയിലാണ് എഴുതിയിരിക്കുന്നത്. ഈ ദേവാലയം വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്. വിശുദ്ധ പത്രോസിന്റേയും അന്ത്രയോസിന്റേയും ഭവനമിരുന്നിടത്ത് നിര്‍മ്മിക്കപ്പെട്ടിരുന്ന ദേവാലയമാണിതെന്ന എട്ടാം നൂറ്റാണ്ടിലെ മെത്രാനായിരുന്ന വില്ലിബാള്‍ഡിന്റെ വിവരണം ശരിവെക്കുന്നതാണ് ഈ കണ്ടെത്തലെന്ന് പ്രൊഫ. നോട്ലി പറഞ്ഞു.
“അവിടെ നിന്നും അവർ പത്രോസിന്റെയും അന്ത്രയോസിന്റേയും ഭവനമിരുന്ന ബെത്സയിദയിലേക്ക് പോയി, അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു ദേവാലയമാണുള്ളത്. അന്ന് രാത്രി അവർ അവിടെ തങ്ങി. പിറ്റേന്ന് രാവിലെ നമ്മുടെ കർത്താവ് പിശാച് ബാധിതരെ സുഖപ്പെടുത്തുകയും ഒരു പിശാചിനെ പന്നിക്കൂട്ടത്തിലേക്ക് അയക്കുകയും ചെയ്ത ചോറാസിനിലേക്ക് പോയി” – ഗലീലി കടലിന്റെ വടക്കന്‍ തീരം വഴി വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തേക്കുറിച്ച് വില്ലിബാള്‍ഡ് എഴുതിയിരിക്കുന്നത് ഇപ്രകാരമായിരുന്നു.
2019-ലാണ് ഗവേഷകര്‍ ഈ ദേവാലയ കെട്ടിടം കണ്ടെത്തുന്നത്. അന്നുമുതല്‍ അവിടെ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. പൂക്കളുകളുടെയും, ജ്യാമതീയ രൂപങ്ങളുടേയും അലങ്കാരപ്പണികളും ദേവാലയത്തിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഈ മൊസൈക് തറ കണ്ടെത്തുന്നത്. 27 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമാണ് കെട്ടിടത്തിനുള്ളത്. ഏതാണ്ട് ആറോളം ഉദ്ഘനനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുരാതന യഹൂദ മതത്തിന്റെയും ക്രിസ്ത്യൻ ഉറവിടങ്ങളുടെയും പഠന കേന്ദ്രം, വാഷിംഗ്ടണിലെ ബൈബിൾ മ്യൂസിയം, ലാനിയർ തിയോളജിക്കൽ ലൈബ്രറി ഫൗണ്ടേഷൻ, ഹദാവർ യെശിവ എന്നിവരാണ് പദ്ധതി സ്പോണ്സര് ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
breaking news
മാധവൻ എന്ന സുവിശേഷകനെ വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കി….

കൊൽക്കത്ത : ഡെൻഗൾഡ ജില്ലയിലെ ബംഗൂരാ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസ മാർഗ്ഗം സ്വീകരിച്ച് ബംഗൂരാ ഗ്രാമത്തിലെ വില്യം കേറിയുടെ സഭയോട് ചേർന്ന് സുവിശേഷ വേല ചെയ്ത് വന്ന മാധവൻ എന്ന സുവിശേഷകനെ ഇക്കഴിഞ്ഞ ദിവസം ഗ്രാമവാസികളും, തന്റെ ഭവനക്കാരും നിർബന്ധിച്ച് തന്റെ മകളുടെ കല്യാണത്തിന് രണ്ട് മണിക്കൂർ സമയം ഹിന്ദുവാകണം എന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ പ്രിയ കർത്തൃദാസൻ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുവാനോ, യേശുക്രിസ്തുവിനെ തള്ളി പറയുവാനോ തയ്യാറായില്ല. ഇതിനെ തുടർന്ന് പ്രകോപിതരായ മാധവന്റെ സ്വന്തം ഭാര്യയും വീട്ടുകാരും ചേർന്നു മർദ്ദിച്ചു മാധവനെ വനത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാരം വാരി വനത്തിൽ വിതറി.
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings