National
വീട്ടിലെ പ്രാർത്ഥന കുറ്റമല്ല: മതപരിവർത്തന കേസ് സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി: അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത വ്യാജ മതപരിവർത്തന കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വന്തം വീട്ടിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പിതാവിനും മകനുമെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം എടുത്ത കേസിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. മതിയായ തെളിവുകളില്ലാതെ ക്രിമിനൽ നടപടികൾ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
വീട്ടിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യുവാവിനെ ഒരു സംഘം ആളുകൾ തടയുകയും മതപരിവർത്തനം ആരോപിച്ചു പരാതി നൽകുകയുമായിരുന്നു. തുടർന്ന് യുവാവ് ഒൻപത് ദിവസം ജയിലിൽ കഴിയേണ്ടി വന്നു. കേസിൽ ആദ്യം പ്രതിയല്ലാതിരുന്ന പിതാവിനെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതിനെത്തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.
മതപരിവർത്തന നിരോധന നിയമപ്രകാരം പരാതി നൽകാൻ മൂന്നാം കക്ഷികൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇരയാക്കപ്പെട്ട വ്യക്തിക്കോ അടുത്ത ബന്ധുക്കൾക്കോ മാത്രമേ പരാതി നൽകാൻ സാധിക്കൂ. സ്വന്തം വീട്ടിലെ ആരാധനാ സ്വാതന്ത്ര്യത്തെപ്പോലും ചോദ്യം ചെയ്യുന്ന ഇത്തരം നിയമങ്ങൾ ജാമ്യമില്ലാ കുറ്റമായി മാറുന്നതിൽ കത്തോലിക്കാ സഭയും വലിയ ആശങ്ക രേഖപ്പെടുത്തി.
Sources:Middleeast Christian Youth Ministries
A pastor in a remote village in India’s largest state of Uttar Pradesh remembers the Sunday in March 2023 when persecution became real to him. He was leading a group of 13 people in worship as they sat cross-legged on a mat covering the cement floor in his home. In time with the music, he shook a tambourine while parishioners clapped loudly.
Suddenly, about 20 men dressed in saffron entered the small room shouting, “Jai Shree Ram! (Hail the Lord Ram).” They dragged the pastor by his collar out the door as they beat him. Police quietly waited outside as the mob chased out the worshipers. Soon after, authorities booked the pastor under Uttar Pradesh’s anticonversion law, claiming he was forcibly converting Hindus. CT agreed not to use his real name or identifying information, as he fears reprisals for speaking out.
After nearly three years and multiple court hearings, he secured bail under stringent conditions. Charges against him are still pending, even as a Christian relief organization aids him in his legal battle. He is currently stuck in a limbo, neither cleared of the case nor convicted of any wrongdoing. Since he is on bail and charges against him are still being heard, he is cautious about divulging specific information.
Until that fateful morning, violence against Christians seemed distant to the pastor, something that he would read in the news involving big churches. “I never imagined they would find us,” he said. “We were just worshiping quietly in a remote village in our own home.”
Last month, the Allahabad high court, which has jurisdiction over Uttar Pradesh, ruled in a separate case that prayer meetings held on private property do not require any prior permission. The ruling has encouraged the pastor as well as other Christians arrested for house church gatherings.
The high court invoked Article 25 of the Indian Constitution, affirming that freedom of religion is a fundamental right and religious prayer meetings within one’s own private premises are not unlawful.
The ruling is significant given that the number of violent incidents against Christians in Uttar Pradesh has ranged from 100 to 300 in the past five years, according to the United Christian Forum (UCF). Since 2014, when the Hindu nationalist Bharatiya Janata Party (BJP) came to power across the country, Uttar Pradesh has recorded a total of 1,317 incidents, much higher than any other state in India. The real figures could be even higher, as the UCF’s data is based on self-reporting by the victims of persecution.
“Most attacks are meant to halt the spontaneous and organic growth of Christian faith happening through house churches,” said A. C. Michael, the national coordinator of UCF.
Some hailed the verdict as a landmark development. Others described it as “a warning against arbitrary police action.” A few reacted with more cautious optimism, stressing that reining in vigilante groups and enforcing the court’s order remain a challenge.
Yet it doesn’t assuage Christians’ main concern: the government’s abuse of anticonversion laws. “I see Christians celebrating the high court verdict, but the elephant in the room is unconstitutional anticonversion laws,” said a Christian lawyer who practices in the Allahabad high court who asked not to be named for security reasons.
In the same week as the Allahabad ruling, the Supreme Court of India issued notices to the central government and 12 states, including Uttar Pradesh, asking for their response to a petition by the National Council of Churches alleging that anticonversion laws violated Christians’ fundamental rights. The development signals a potential constitutional review of the laws. Of the 12 states where these laws are operational, nine are governed by the BJP.
Called the “Freedom of Religion Act” in most states, the anticonversion laws criminalize any form of religious conversion away from Hinduism. Central to these laws are underlying assumptions that conversion to non-Hindu religions is forced and individuals can never accept another faith voluntarily. As a result, the words converted or conversion in India now have pejorative connotations.
Broad and vague language in the acts, such as forced conversion, fraud, and allurement has emboldened Hindu nationalist groups to accuse any gathering of Christians as breaking the law and led police to make arbitrary arrests.
These laws mandate that individuals who want to change their faith must submit a preconversion declaration to local authorities 60 days prior. Police then look into the reason and circumstances leading up to the conversion. Post conversion, the individuals must submit a secondary declaration to formalize their new faith with the state authorities.
These laws reverse the burden of proof, requiring the accused to prove that the conversion was not fraudulent or forced. Anyone can initiate police action over a conversation.
“The Acts which are in challenge, they are structured in such a manner that it incentivizes certain vigilante groups to take action, because there are rewards out there,” argued Meenakshi Arora, the lead lawyer for petitioners challenging these laws in the Supreme Court. In some instances, Hindu nationalists have even offered bounties for killing Christians. “So even if there is really no case at all,” she said, “someone will make a case, somebody will be arrested, etc., because there is a reward for those on the vigilante side.”
Since the offenses are considered criminal, police can make arrests without a warrant and obtaining bail is extremely difficult. Convictions can result in jail terms ranging from one year to life imprisonment, along with hefty fines.
For instance, the state of Rajasthan enacted the most stringent anticonversion law, punishing offenders with life imprisonment for mass conversion (when two or more people are converted) and fines up to 10 million Indian rupees (about $100,000 USD). Penalties are harsher when the people converted are women, minors, or members from marginalized communities, such as Dalits and Adivasis (Indigenous people).
Yet conviction rates are extremely low. This supports the claim made by Christian leaders that these laws are merely instruments of intimidation meant to disrupt religious activities and prolong the legal battle for the accused. Between November 2020 and July 31, 2024, only four out of 835 conversion cases registered in Uttar Pradesh ended in a conviction. Still, police in the state made 1,682 arrests on charges of unlawful conversion.
In several states, anticonversion laws now shape ordinary Christian life. Pastors organize prayer meetings knowing that it could lead to detention. Social workers live in the shadow of fear, hoping their acts of service are not misread as an inducement to convert someone. Even Christian prayers at birthday parties can lead to arrests, police action, and criminal charges.
Amid the persecution, new converts continue to embrace the Christian faith and find strength in the communities forged through house churches, according to local pastors.
“There is real fear among Christians,” said Vijayesh Lal, general secretary of the Evangelical Fellowship of India. “Yet faith continues. Churches continue. Our posture as Christians is not adversarial. It is constitutional. We seek neither privilege nor exception, only equal protection under the law.
http://theendtimeradio.com
National
മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ
കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.
മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി. ജി. മാത്യൂസ് അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഇ. ദൈവസഭ ദേശീയ ചെയർമാൻ ഡോ. ഒ. എം. രാജുകുട്ടി ഉദ്ഘാടനം ചെയ്യും.
കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐഎഎസ്, പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, മുതിർന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജുമായ പി പി ജെയിംസ്, പ്രമുഖ ക്രൈസ്തവ എഴുത്തുകാരും പ്രഭാഷകരുമായ ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ മാത്യു വർഗീസ് ഒക്ലഹോമ എന്നിവർ പ്രസംഗിക്കും.
പ്രശസ്ത ഗായകരായ പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ.ബ്ലെസ്സൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.
ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
ZOOM ID: 837 9397 2727
PASSCODE : 2026
http://theendtimeradio.com
National
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ കോടതി നേരിട്ട് നിർദേശം നൽകേണ്ട വിഷയമല്ല ഇതെന്ന് ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ ഉന്നയിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ തീരുമാനം എടുക്കുന്നതിന് സർക്കാരിന് പ്രത്യേക സമയപരിധി കോടതി നിശ്ചയിച്ചിട്ടില്ല.
13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിയമമോ മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക ചട്ടക്കൂടും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം, സൈബർ അപകടങ്ങൾ, സൈബർ ബുള്ളിയിങ്, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സംബന്ധിച്ച ആശങ്കകളും ഹർജിയിൽ ഉന്നയിച്ചിരുന്നു.
മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയായ കീർത്തി ദുവയും ശിശുരോഗ വിദഗ്ധനായ ഡോ. ശരദ് ഗുപ്തയുമാണ് ഹർജി സമർപ്പിച്ചത്. കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നാണ് ഹർജിക്കാരുടെ നിലപാട്.
പ്രായപരിശോധനയും രക്ഷിതാക്കളുടെ സമ്മതവും
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, പോക്സോ നിയമം തുടങ്ങിയ വ്യവസ്ഥകൾ നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിനും പങ്കുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.
സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമായി വന്നേക്കാമെന്നും വിഷയം വിപുലമായ പ്രത്യാഘാതങ്ങളുള്ളതിനാൽ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന ആവശ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനായി വിട്ടുകൊടുത്താണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് ഉടൻ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടിട്ടില്ല.
Sources:globalindiannews
The Delhi High Court on Thursday said banning or regulating the use of social media by children fell in the realm of the Centre’s policy-making, and asked the authorities to decide on this aspect.
A bench of Justices V Kameswar Rao and Manmeet P S Arora refused to entertain a public interest litigation (PIL) seeking to restrict the use of social media by children and asked the central government to consider it as a representation.
The bench, however, refused to set a timeline for the authorities to complete the exercise.
“Your views would be taken into consideration by the respondents. The stakeholders have to be consulted.
“Their views have to be taken and then it is in the realm of a policy. It is not for a court to give a direction that you should ban this, or that you should ban that. Let them look into it and then pass an order,” the bench told the petitioner’s lawyer.
The petitioner sought a direction to the Centre to consider enacting a law or guidelines to “restrict” the use of social media by children under the age of 13 years.
It also prayed for a framework to “regulate” social media content for children aged 13-16 years.
Central Government Counsel Nidhi Raman said the issue of restricting or regulating the use of social media was a policy issue which has to be considered by the Centre as it may require enactment of a new law.
Such a policy will have wider ramifications, and would require stakeholder consultation, she added.
The Centre’s counsel submitted that the petitioner’s plea can be considered as a representation by the authorities and an appropriate order can be passed.
On being asked by the court if any action was taken after an earlier Supreme Court order on the issue, the lawyer said that the Digital Personal Data Protection Act has been enacted, which also safeguards children’s privacy online.
During the hearing, the counsel for the petitioner raised concerns over the presence of Child Sexual Abuse Material (CSAM) on social media platforms and urged the court to direct the government to take a call on the representation in a timely manner.
“We don’t want to bind them. These are all policy matters,” the bench responded.
The court observed that a “ban” is the “ultimate relief” and steps were being taken by the intermediaries against CSAM in the meantime.
The senior counsel for Meta platforms assured that it was taking steps to control CSAM on their platform.
He informed that over six lakh posts containing CSAM were taken down on Facebook last year and over two lakh such posts were also removed from Instagram.
The senior counsel added that the “proactive detection rate” of CSAM was 99 per cent for both the platforms.
“Number of accounts taken down is enormous. At the same time, you can’t stop some perverted rogue elements who do it.
“The technology is growing and it is easier to identify… but what happens is, despite all our efforts, something leaks out and that comes into the media,” he submitted.
http://theendtimeradio.com
National
സെമിത്തേരി നിരോധനം: പെന്തക്കോസ്തു വിശ്വാസികളുടെ പ്രതിക്ഷേധ റാലി
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് ശൂരനാട്ടുള്ള പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള്ള ആവശ്യവുമായി പെന്തക്കോസ്തുകാർ രംഗത്ത്.
ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുമ്പിൽ ശവപ്പെട്ടി വെച്ചുകൊണ്ടുള്ള ധർണ്ണയും ഉപവാസ പ്രതിഷേധവും നടക്കുകയാണ്.അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, എന്നീ സഭകളുടെ പൊതുസെമിത്തേരി ക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. നാല് സഭകളിൽ നിന്നായി നൂറിൽ കൂടുതൽ കുടുംബങ്ങളുടെ ഈ സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള ആവശ്യം കണ്ടില്ല എന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
ഏകദേശം 55 വർഷമായി ഈ സെമിത്തേരിയിൽ ശവസംസ്കാരം നടക്കുന്നുണ്ട്. നാളിതുവരെയും യാതൊരു എതിർപ്പും അവിടെ ഉണ്ടായിട്ടില്ല എന്ന് സെമിത്തേരി ചുമതലക്കാർ പറയുന്നു.
വിദേശ പൗരത്വമുള്ള ഒരു വ്യക്തി സെമിത്തേരിയോട് ചേർന്ന് വീട് പണിയുവാൻ തുടങ്ങിയതിന് ശേഷമാണ് സെമിത്തേരി പ്രശ്‌നം ഉടലെടുത്തത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പിടിപാടും കൊണ്ട് സെമിത്തേരിക്കും വിശ്വാസികൾക്കും എതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കയായിരുന്നു.
സെമിത്തേരിയോട് ചേർന്നുള്ള ഭൂമിയിൽ നിന്നും വൻ തോതിൽ മണ്ണ് നീക്കം ചെയ്യുന്നു എന്ന് പറഞ്ഞു സഭക്കാർ നേരത്തെ ജിയോളജി വകുപ്പിനും പഞ്ചത്തിനും പരാതി നൽകിയിരുന്നു. അവരാരും അത് പരിഗണിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. ഈ സാഹചര്യത്തിലാണ് സെമിത്തേരിക്കെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നത്.
1971 മുതൽ ഈ സെമിത്തേരി പെന്തക്കോസ്തുകാർ ഉപയോഗിച്ച് തുടങ്ങിയതാണ്. അന്ന് പരിസരത്ത് മറ്റ് വീടുകൾ ഇല്ലായിരുന്നു. 2007 ൽ സെമിത്തേരിയോട് ചേർന്ന് ഒരാൾ വീട് പണിയുകയും 2023 ൽ അത് പുതുക്കി പണിയുകയും ചെയ്തു. അതിനു ശേഷമാണ് വിദേശ പൗരത്വമുള്ള ആളിൻ്റെ വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്ത് മറ്റൊരു വീട് പണി തുടങ്ങുന്നത്. ഓർത്തഡോക്സ് സഭയുടെ സെമിത്തേരിയും ഈ വീടിനോട് ചേർന്നാണ് കിടക്കുന്നത്. എന്നാൽ പെന്തക്കോസ്ത്കാർ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന സെമിത്തേരിയോട് മാത്രമാണ് അവർക്ക് പരാതി. പഞ്ചായത്തിൽ നിന്നുള്ള വിവരം അനുസരിച്ച് 2023 ൽ പുതുക്കി പണിത വീടിൻ്റെ രേഖ പഞ്ചായത്തിൽ ഇല്ല എന്നും അധികൃതർ അറിയിച്ചുവെന്ന് അജി പള്ളിക്കൽ ക്രൈസ്തവ ചിന്തയോട് പറഞ്ഞു. കളക്ടറിൽനിന്നുള്ള ലൈസൻസ് ലഭിക്കുന്നത് വരെ സെമിത്തേരി ഉപയോഗിക്കരുത് എന്നാണ് കോടതി നിർദ്ദേശം.
അധികൃതരുടെ അവഗണനക്കെതിരെ പ്രതിക്ഷേധറാലിയും പൊതുസമ്മേളനവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ പെന്തക്കോസ്ത് സഭകൾ.
Sources:cchintha.in
-
us news11 months agoSan Diego pastor fatally shot in his home; congregation left in disbelief
-
Movie12 months ago‘Light of the World’: Animated Movie About Jesus Hits Theaters Sept. 5
-
Sports12 months agoNBA Star’s Stirring Message on Dangers of Ignoring God, Clinging to ‘Valueless’ Things: ‘Only What You Do For Christ Will Last’
-
us news11 months agoErika Kirk vows to carry on Charlie’s mission: ‘The movement my husband built will not die’
-
Movie11 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
us news12 months agoChristian Comedian John Crist Gets Engaged in Nashville: ‘God’s Redemptive Plan’
-
us news12 months ago‘He Sat on Jesus’s Lap’: The Time God Miraculously Raised Courtney Smallbone’s Son from the Dead
-
world news11 months ago6 Christians Killed in Latest Fulani Militia Attack in Nigeria

