Connect with us

National

ക്രൈസ്തവ സമൂഹത്തിന് കൊടിയ മര്‍ദ്ദനം; പശ്ചിമ ബംഗാളിൽ ആരാധന നിര്‍ത്തുന്നു

Published

on

പശ്ചിമ ബംഗാളിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർഥനാ യോഗങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതായി ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു ആക്രമണങ്ങളെ തുടർന്ന് പല സ്ഥലങ്ങളിലും വീടുകളിൽ നടക്കുന്ന പ്രാർഥനകളും മതപരമായ സന്ദർശനങ്ങളും നിർത്തിവയ്ക്കുന്നതായ് വിവിധ ക്രൈസ്തവ സംഘടനകള്‍ തീരുമാനിച്ചതായാണ് വിവരം.

ഹൗറയിലെ ഉലുബെറിയയിൽ ആഗസ്റ്റ് 23-ന് പ്രാർഥനാ യോഗത്തിനിടെ ഒരു സംഘം വീട്ടിലേക്ക് ഇരച്ചുകയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും വീടിനുള്ളിലെ സാധനങ്ങൾ തകർക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ചായിരുന്നു ആക്രമണം. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ അറുപതോളം പേരാണ് അന്ന് പ്രാർഥനയിൽ പങ്കെടുത്തിരുന്നത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വീടുകളിലെ പ്രാർഥന നിർത്തിവച്ചതായി പാസ്റ്റർ മിഥുൻ ഹസ്ര പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ സ്ഥാപകൻ ഹെറോഡ് മുല്ലിക് പറഞ്ഞു. ഹൗറയിലെ ജഗത്ബല്ലവ്പൂർ, നോർത്ത് 24 പർഗാനാസിലെ ഹിംഗൽഗഞ്ച് എന്നിവിടങ്ങളിലും പ്രാർഥനാ യോഗങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

പൂർബ ബർധമാനിലെ സഹനഗറിൽ നടന്ന ഒരു ക്രൈസ്തവ സംസ്കാരച്ചടങ്ങും ആൾക്കൂട്ടം തടസ്സപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. മൃതദേഹം കുഴിമാടത്തിൽ ഇറക്കിയതിന് പിന്നാലെ ആൾക്കൂട്ടം അത് പുറത്തെടുത്തതായാണ് പള്ളി അധികൃതരുടെ ആരോപണം. പിന്നീട് മൃതദേഹം മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാൽ സംസ്കാരത്തിനായി ഉപയോഗിച്ച സ്ഥലം സ്വകാര്യ ഭൂമിയാണെന്നും മരിച്ച സ്ത്രീ ആ പ്രദേശത്തുകാരിയല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ എതിർത്തതെന്ന് പൊലീസ് വിശദീകരിച്ചു. ഭൂമിയുടെ രേഖകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ആഗസ്റ്റ് 25ന് ഹൗറയിലെ ഘുസുരിയിലും ഒരു വീട്ടിൽ നടന്ന പ്രാർഥനാ യോഗത്തിന് നേരെ ആക്രമണമുണ്ടായി. വിശ്വാസികളെ മർദിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചർച്ച് ഓഫ് ദ ഗ്രേസിലെ ഫാദർ സുരജ് സരോജ് ആരോപിച്ചു. സംഭവത്തിന് ശേഷം വീടുകളിലെ പ്രാർഥനകളും സന്ദർശനങ്ങളും നിർത്തിവച്ചതായി അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 26ന് പൂർബ മേദിനിപുരിലെ ചെക്ക് മൈൽപോസ്റ്റ് ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായതായി റിപ്പോർട്ടിലുണ്ട്. പാസ്റ്ററെയും ഭാര്യയെയും മർദിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചതായാണ് ആരോപണം. ‘നിർബന്ധിത മതപരിവർത്തനം’ നടത്തുന്നുവെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ ആരോപണം. പിന്നീട് അഭിഭാഷകരെത്തിയാണ് ഇരുവരെയും മോചിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതിനെതിരായ പ്രതിഷേധമാണെന്നാണ് സിംഹ ബാഹിനി പ്രസിഡന്റ് ദേബ്ദത്ത മാജിയുടെ വാദം. പണത്തിന്റെ പ്രലോഭനം നൽകി മതപരിവർത്തനം നടത്തുന്നുണ്ടെന്നും അത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാർഥന ഓരോ വ്യക്തിയുടെയും മതപരമായ അവകാശമാണെന്നും ഒരാളുടെ വിശ്വാസത്തിൽ സർക്കാർ ഇടപെടില്ലെന്നും പശ്ചിമ ബംഗാൾ ആദിവാസി വികസന-ന്യൂനപക്ഷകാര്യ മന്ത്രി ക്ഷുദിരാം ടുഡു പറഞ്ഞു. എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതം ആചരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അത് സംരക്ഷിക്കാൻ പോരാടുമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. അതേസമയം, ബിജെപി ‘ഭീതിയുടെ രാഷ്ട്രീയം’ കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് ബിജെപി രാജ്യസഭാംഗം രാഹുൽ സിൻഹ പ്രതികരിച്ചത്.
Sources:cchintha.in

http://theendtimeradio.com

In several districts of West Bengal, Christian groups have suspended house prayers and visits following a series of attacks on prayer meetings, including one in Uluberia in Howrah over a week ago, where police had to rescue the pastor and the congregation.

There have also been reports of disruption of a burial in Purba Bardhaman, and vandalization of an under-construction church in Subhasgram in South 24 Parganas on July 5.

In a video that went viral, a mob entered a house in Uluberia on August 23 while Sunday prayers were on, and claiming “forced conversions”, beat up the gathering and ransacked the premises. Pastor Mithun Hazra told The Indian Express that like every Sunday, they had “rented a house for a prayer meeting, where around 60 people, men and women, were gathered”. “Prayers started around 11 am. At around 3 pm, a mob chanting slogans barged in. They assaulted me and others… ransacked the house, destroyed the sound system, podium, tables, chairs, and fans. They beat up men and women.”

The pastor said police rescued them and took them to hospital. “After treatment, we went to the police station and filed a complaint. Since that day, we have not held house prayers in the area.”

Superintendent of Police, Howrah Rural, Amit Verma confirmed receiving a complaint. “An FIR has been registered. Investigation is on.” No arrests have been made in the case.

Herod Mullick, founder of the Bangiya Christiya Pariseba (Bengal Christian Council), said what happened at Uluberia was “not a stray incident”. “There have been a series of such attacks recently… We are providing legal help to the victims, who are scared,” Mullick said, adding that last Sunday (August 30) too, incidents were reported during house prayers, at Jagatballavpur in Howrah and Hingalganj in North 24 Parganas.

On August 14, there was an attack on a gathering at the St Claret Church in Sahanagar, Purba Bardhaman district, with a funeral disrupted and mourners allegedly assaulted.

Parish Priest-In-Charge Father Samuel Hembrom told The Indian Express that the mob demanded “to see the papers for the burial ground”. “We said give us some time to get them from the church… we protested. But they did not allow the burial. The body had already been lowered into the grave, the mob took it out. The body had to be taken to another cemetery in Bardhaman town,” said Hembrom.

The Father said he sent a complaint to the Superintendent of Police and Block Development Officer by email. “Nothing happened.”

The SP, Purba Bardhaman, Pushpa, told The Indian Express: “The woman who died did not belong to the area. So people here objected and tried to prevent the burial. Locals also claimed the land where the burial was happening was not a cemetery but private land. We are checking the land records.”

On mourners being roughed up, the officer said: “I don’t think there was an assault. However, I will check with the local police station. There was a law and order problem and police priority was to control that.”

On August 25, an attack was reported on a prayer meeting at a house in Ghusuri in Howrah. Father Suraj Saroj of Church of the Grace said: “Community members were beaten up and some people were injured. I tried to reason with the mob, but they refused to understand.”

Saroj alleged that police made them wait for hours at the station, and then “enquired about the church, funds and credentials”. “We did not file a complaint. We have decided to suspend all house prayers, visits.”

Police refused to comment on the matter.

On August 26, a group gathered for a prayer meeting at a house in Check Milepost village in Purba Medinipur allegedly saw a similar incident, with the pastor and his wife beaten up and taken to the local police station.

“They were chanting slogans and said we were forcefully converting people… Our community members called up our lawyers, who came to the police station and had us released. Out of fear, we did not file a complaint,” Pastor Joy Sutradhar said over the phone. Later, Herod Mullick said, they filed a police complaint through email.

SP, Purba Medinipur, Angshuman Saha did not respond to calls.

Debdutta Majhi, the president of the Hindu right-wing Singha Bahini, one of the groups blamed for the attacks, said: “In Uluberia and other places, forced conversions with the lure of money are rampant. We are protesting against this. It cannot be allowed to continue.”

Kshudiram Tudu, the West Bengal Minister for Tribal Development and Minority Affairs, told The Indian Express: “Praying is a religious choice, and our government doesn’t believe in disturbing anyone’s personal beliefs. But if forced conversions – not those by choice – are happening, then law will take its course. One has the right to file a complaint.”

CPI(M) state secretary Md Selim said: “In other BJP-ruled states too, such things have happened. It is the right of the people to practise their religion, and we will fight to ensure this in Bengal.”

TMC spokesperson Pradeepta Mukherjee accused the BJP of doing “politics of fear”. “It has now become part of their job, to dub Muslims as foreigners and attack houses of Christian community members.”
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്

Published

on

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ വേങ്ങൽ സഭാ ഹാളിൽ വച്ച് ബൈബിൾ ക്ലാസ്സ് നടക്കും.പാസ്റ്റർ പി ടി തോമസ് (കോട്ടയം) ക്ലാസുകൾ നയിക്കും.

“കർത്താവിന്റെ മടങ്ങിവരവും, ദൈവസഭയുടെ ഒരുക്കവും” എന്നതാണ് ചിന്താവിഷയം.ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.പാസ്റ്റർ ബിനോയ്‌ മാത്യു എം ജി മാത്തുണി, അലക്സാണ്ടർ തോമസ് എന്നിവർ നേതൃത്വം നൽകും…
 http://theendtimeradio.com

Continue Reading

National

Hindus Cut Water, Electricity Off for Christian Family in Chhattisgarh

Published

on

A radical Hindu mob recently attacked a Christian family in Chhattisgarh after they refused to participate in a Hindu reconversion ceremony called Ghar Wapsi.

The mob tore down the roof of the family’s home, leaving seven people exposed to heavy monsoon rains and unable to live safely in the structure.

According to local sources, around 8 a.m. on July 2, a group of nearly 100 anti-Christian activists, led by Bisahu Dhruv, Mansa Gawde, and Phoolsingh Gawde, surrounded the home of “Kamal Sinha” to force him to undergo Ghar Wapsi. When Sinha refused, tensions escalated, and the mob climbed onto the roof and ripped it apart.

“All of our harvested crops were drenched in the rainwater after the roof was destroyed,” Sinha said.

Dhruv, the leader of the mob, confronted Sinha, demanding that he and his family leave the Christian religion.

“By becoming Christians, you have polluted the village and defiled our gods and goddesses,” Dhruv told Sinha. “You should not live here. You do not worship our deities, do not offer coconuts or other offerings, and do not accept the prasad given to our gods. And you follow another religion and another God. Therefore, leave the village. Otherwise, you will not be allowed to live here. We will stop your farming, demolish your house, and drive your entire family out.”

As a result of the attack and ongoing pressure, Sinha’s family was forced to shut down their small grocery shop. The water and electricity connections were also cut off to Sinha’s house.

Christians in Chhattisgarh are increasingly forcibly evicted from their homes in villages. Just this year, hundreds of families have become homeless, building temporary shelters in the nearby forest region.

The central Indian state of Chhattisgarh is one of the 13 states where anti-conversion laws are in place. They are weaponized to harass and intimidate Christians, making their lives difficult.
Sources:persecution

http://theendtimeradio.com

Continue Reading

National

ത്രിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്ബാംഗ്ലൂരിൽ സെപ്റ്റംബർ 9 മുതൽ

Published

on

ബാംഗ്ലൂർ: ത്രിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്ബാംഗ്ലൂരിൽ സെപ്റ്റംബർ 9 മുതൽ 11 വരെ . ‘Be an influencer’ എന്നതാണ് ചിന്താവിഷയം. ഡോ. ഇടിച്ചെറിയാ നൈനാൻ ഡോ.സജീവ് എബ്രഹാം, ആശിഷ് ജോൺ, സോബിൻ ജോസഫ് മാത്യു, ആഷേർ ജോൺ തുടങ്ങിയവർ സെഷനുകളിൽ സംസാരിക്കും. പാസ്റ്റർമാരായ ജിനോയ് കുര്യാക്കോസ്, വിജയ റൗട്ട്, രൂപേഷ് അഡോളേ തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ സംബന്ധിക്കും.
Sources:maruppacha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Visions of Jesus: Many Muslims Turning to Christ Amid Middle East Conflict

With the fighting across the Middle East this year, millions— mostly Muslims—have been suffering, losing their families and homes while...

us news6 hours ago

The Problem with ‘Christian Socialism’

Is socialism Biblical? Editor for the Journal of Markets and Morality Peter Jacobsen doesn’t think so. “The idea of Christian...

National6 hours ago

ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ...

world news6 hours ago

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു...

world news7 hours ago

യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ആശ്വാസമായി​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ

ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ഏറെ ആശ്വാസമാകുന്നതാണ്​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കാൻ പ്രാദേശിക സ്​പോൺസറുടെയോ ഹോസ്റ്റിന്‍റെയോ...

National1 day ago

Hindus Cut Water, Electricity Off for Christian Family in Chhattisgarh

A radical Hindu mob recently attacked a Christian family in Chhattisgarh after they refused to participate in a Hindu reconversion...

Trending

Copyright © 2019 The End Time News