Connect with us

National

ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പാസ്റ്ററോട് വീണ്ടും ക്രൂരത; എട്ടു വർഷമായി താമസിക്കുന്ന വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ

Published

on

ന്യൂഡൽഹി: ഒഡിഷയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പാസ്റ്ററോട് വീട് ഒഴിയണമെന്ന് ഉടമ. മതപരിവർത്തനം ആരോപിച്ചാണ് പാസ്റ്റർ ആക്രമണത്തിനിരയായത്. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനോടാണ് വാടകക്ക് താമസിക്കുന്ന വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പരാതിയും കേൾപ്പിക്കാതെ എട്ടു വർഷമായി താമസിച്ചുവരുകയായിരുന്ന വീട്ടിൽനിന്നാണ് ഇപ്പോൾ ഉടമ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇനി ആ വീട്ടിലേക്കും ഗ്രാമത്തിലേക്കും പോകാൻ പാസ്റ്റർക്ക് കഴിയില്ലെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ ഉദയനാഥ് ജെയിംസ് പറഞ്ഞു. വിശ്വാസമനുസരിച്ച് ജീവിക്കുന്നത് പാപമാണോയെന്നും അദ്ദേഹം ചോദിച്ചു.

ജനുവരി നാലിന് ധെൻകാനൽ ജില്ലയിലെ പാർജങ് പൊലീസ് സ്റ്റേഷന് കീഴിൽ വരുന്ന ഗ്രാമത്തിലാണ് ഇരുപതോളം യുവാക്കൾ ബിപിൻ ബിഹാരി നായിക്ക് എന്ന പാസ്റ്ററെ ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്തത്. മർദിച്ച ശേഷം പാസ്റ്ററെ ചെരിപ്പുമാല അണിയിച്ച് പരസ്യമായി തെരുവിലൂടെ നടത്തിച്ചു. അഴുക്കുചാലിലെ വെള്ളം കുടിക്കാനും അടുത്തുള്ള ക്ഷേത്രത്തിന് മുന്നിൽ വണങ്ങാനും നിർബന്ധിക്കുകയും ചെയ്തു. സംഘ്പരിവാർ ഭീഷണിക്ക് പിന്നാലെയാണ് വീട് ഒഴിയാൻ ഉടമ നിർബന്ധിതരായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

അതേസമയം, പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ ഒമ്പതുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
Sources:mediamangalam

http://theendtimeradio.com

More than fifteen days after a Christian pastor was brutally assaulted, publicly humiliated, and tortured by a Hindutva mob in Odisha’s Dhenkanal district, no arrests have been made, raising serious questions about police inaction, selective enforcement of the law, and the shrinking space for religious minorities to live without fear.
The attack on Pastor Bipin Bihari Naik, which took place on 4 January 2026 in Parjang village, involved acts of violence so extreme that they amount to public torture and religious coercion—including forced consumption of cow dung, public parading with a garland of slippers, and attempts to compel religious slogans. Despite the public uproar, the case has seen little progress, with the alleged perpetrators remaining at large and the victim facing a counter-FIR instead.

As the delay continues, anxiety has spread beyond the pastor’s family to the wider Christian community in the region, several of whom have reportedly gone into hiding. What has unfolded in Parjang is no longer being viewed as an isolated incident, but as part of a growing pattern of communal violence, administrative apathy, and criminalisation of religious practice, increasingly reported across Odisha.

CJP is dedicated to finding and bringing to light instances of Hate Speech, so that the bigots propagating these venomous ideas can be unmasked and brought to justice. To learn more about our campaign against hate speech, please become a member. To support our initiatives, please donate now!
Pastor chooses forgiveness on Graham Staines’ martyrdom anniversary
On the anniversary of the martyrdom of Australian missionary Graham Staines, who was burnt alive along with his two young sons in Odisha in 1999, Pastor Naik publicly chose the path of forgiveness over retribution.

Speaking to Catholic Connect, the pastor said he had forgiven not only those who assaulted and humiliated him, but also those who falsely accused him of forced religious conversion.

“On the anniversary of the martyrdom of Graham Staines, I choose forgiveness. I forgive those who assaulted me and those who falsely accused me. Our God forgives us unconditionally, and He teaches us to forgive. In that spirit, I forgive them and place everything in God’s hands,” he said.

However, Pastor Naik emphasised that forgiveness did not mean surrendering constitutional rights. His sole appeal to the authorities, he said, was for peace, safety, and freedom of religion.

“I have only one humble request: that my family, I, and all the Christian faithful be allowed to live peacefully and freely strengthen our faith in the God we have chosen to follow. This is what I clearly conveyed to the Superintendent of Police when I met him in Dhenkanal on 13 January.”

He also expressed gratitude to individuals and organisations across Odisha and beyond who stood by him during what he described as one of the darkest moments of his life, acknowledging the prayers, solidarity, and moral support he received.

Elder Brother: “Justice has still not been delivered”
Echoing the pastor’s anguish, his elder brother Udaya Naik spoke to Catholic Connect about the family’s ordeal since the attack, stating bluntly that justice has not been delivered even after fifteen days.

“Instead of justice, our family is living in constant pain, disturbance, and a complete loss of peace,” he said.

According to Udaya, when the local police failed to act, the family mobilised support from the Christian community and personally approached senior authorities.

“When no action was taken by the local police, I gathered around forty-five faithful members and went to the office of the Superintendent of Police to submit a complaint. We spent nearly eight to ten thousand rupees hiring a vehicle to reach there, hoping our voices would be heard.”

Despite these efforts, he said, no concrete steps were taken.

“This prolonged inaction has shaken my faith in the Constitution and the justice system—especially for innocent people like us.”

Allegations of police negligence and delayed response
Udaya Naik alleged that the assault was premeditated and could have been prevented had the police acted promptly.

“Had the police responded immediately, my brother could have been rescued,” he said. During the assault, family members repeatedly contacted the police helpline, while Pastor Naik’s wife, Vandana, rushed to the nearest police station. Instead of intervening immediately, the police allegedly demanded an FIR and proof while the violence was still ongoing.

Pastor Naik was allegedly dragged through village streets, beaten, paraded in slippers, and publicly humiliated. “Are there no CCTV cameras on those roads?” Udaya asked, adding that photographs showing the public parade were dismissed by the police as insufficient evidence.

The family claims they were repeatedly asked for medical proof, even as the pastor bore visible injuries—an approach they described as deeply insensitive and negligent.

What happened in Parjang village
According to Telegraph, Pastor Naik had travelled to Parjang village—a Hindu-majority village with only seven Christian families—to attend a routine prayer meeting with his wife, children, and other believers.

The gathering was disrupted when a mob of around 40 people, allegedly including members of the Bajrang Dal, forcibly entered the house.

“They started beating everyone inside,” Vandana told Maktoob. “Besides us, there were seven families praying. My children and I managed to escape through a narrow alley and ran to the police station.”

While Vandana sought help, Pastor Naik was seized by the mob. He was beaten with sticks, slapped repeatedly, smeared with red sindoor, garlanded with slippers, and paraded through the village as a spectacle.

He was later tied to a Hanuman temple, his hands bound behind a rod, and was forced to consume cow dung while being beaten and coerced into chanting “Jai Shri Ram”. Vandana stated that despite her repeated pleas, police reached the village nearly two hours later.

Even after police intervention, the mob reportedly did not immediately disperse.

Police conduct after the rescue
A social activist told Maktoob Media that after being rescued, Pastor Naik was made to sit at the police station for nearly an hour without medical assistance, despite bleeding and being visibly traumatised.

Police eventually registered a complaint regarding the assault. However, they also filed a counter FIR against Pastor Naik, accusing him of forced religious conversion—an allegation for which no evidence has been produced.

Such counter-cases, activists note, have increasingly become a tool to dilute accountability in communal violence cases involving Christians.

Christian families forced into hiding
Following the attack, the situation in Parjang deteriorated further. Vandana told Maktoob Media that all seven Christian families in the village have gone into hiding due to threats, social boycott, and fear of further violence.

“They are staying with relatives in different places. The villagers have threatened them and cut off all support,” she said.

Pastor Naik’s own family is currently staying in a safe house, unsure when—or if—they can safely return home.

A pattern of communal violence in Odisha
The Parjang assault forms part of a broader pattern of communal violence in Odisha. In recent weeks alone, a Muslim man was lynched by gau rakshaks for transporting cattle, while another Muslim youth in Mayurbhanj district was paraded naked and forced to chant religious slogans.

In Malkangiri district, Protestant Christians were attacked while returning from church in Kotamateru village, leaving eight injured. Christian leaders again pointed to Bajrang Dal members, while police initially attempted to downplay the violence as a “family dispute.”

Earlier this month, a 29-year-old nun was forcibly removed from a train by Bajrang Dal activists and detained for 18 hours on false allegations of trafficking and conversion.

Forgiveness without forgetting
Despite the trauma, Pastor Naik and his family say they are choosing peace over confrontation, drawing inspiration from Gladys Staines, the widow of Graham Staines, who publicly forgave her husband’s killers.

“We now choose the path of forgiveness,” Udaya Naik said. “But if the police initiate an inquiry on their own and punish the perpetrators, we would welcome it wholeheartedly.”

For now, the family says it no longer has the strength to continue pursuing justice through repeated appeals.

“This entire episode is a deeply painful reflection on the present state of our country and its people,” Udaya said.

As the perpetrators remain free and fear grips minority communities, the silence of the justice system continues to speak louder than any slogan—raising urgent questions about accountability, constitutional protections, and the rule of law in contemporary India.

Related:
Days After Muslim Properties Torched in Tripura, Opposition Parties Say Atmosphere of Fear Persists

Manipur gang-rape survivor dies without justice, three years after 2023 ethnic violence

Odisha: Man forced to chant religious slogan, lynched by cow vigilantes

MP, Odisha, Delhi, Rajasthan: Right-wing outfits barge into 2 churches ahead of Christmas, attack vendors selling X’mas goodies, tensions run high

Institutional Murder in Odisha: A Student sets herself on fire to be heard

Bengali Migrant Workers Detained in Odisha: Calcutta High Court demands answers, seeks coordination between states
 http://theendtimeradio.com

National

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

Published

on

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും.

മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി. ജി. മാത്യൂസ് അധ്യക്ഷത വഹിക്കും. ഡബ്ല്യു.എം.ഇ. ദൈവസഭ ദേശീയ ചെയർമാൻ ഡോ. ഒ. എം. രാജുകുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐഎഎസ്, പ്രമുഖ എഴുത്തുകാരനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, മുതിർന്ന മാധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജുമായ പി പി ജെയിംസ്, പ്രമുഖ ക്രൈസ്തവ എഴുത്തുകാരും പ്രഭാഷകരുമായ ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ മാത്യു വർഗീസ് ഒക്ലഹോമ എന്നിവർ പ്രസംഗിക്കും.

പ്രശസ്ത ഗായകരായ പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ.ബ്ലെസ്സൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിക്കും.

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും.

ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

ZOOM ID: 837 9397 2727
PASSCODE : 2026
 http://theendtimeradio.com

Continue Reading

National

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

Published

on

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിങ് അറോറ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനോ നിരോധിക്കുന്നതിനോ കോടതി നേരിട്ട് നിർദേശം നൽകേണ്ട വിഷയമല്ല ഇതെന്ന് ബെഞ്ച് വ്യക്തമാക്കി.

ഹർജിയിൽ ഉന്നയിച്ച നിർദേശങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ തീരുമാനം എടുക്കുന്നതിന് സർക്കാരിന് പ്രത്യേക സമയപരിധി കോടതി നിശ്ചയിച്ചിട്ടില്ല.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി നിയമമോ മാർഗനിർദേശങ്ങളോ കൊണ്ടുവരണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക ചട്ടക്കൂടും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം, സൈബർ അപകടങ്ങൾ, സൈബർ ബുള്ളിയിങ്, അമിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സംബന്ധിച്ച ആശങ്കകളും ഹർജിയിൽ ഉന്നയിച്ചിരുന്നു.

മൂന്ന് വയസ്സുള്ള കുട്ടിയുടെ അമ്മയായ കീർത്തി ദുവയും ശിശുരോഗ വിദഗ്ധനായ ഡോ. ശരദ് ഗുപ്തയുമാണ് ഹർജി സമർപ്പിച്ചത്. കുട്ടികളെ ഓൺലൈൻ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്നാണ് ഹർജിക്കാരുടെ നിലപാട്.

പ്രായപരിശോധനയും രക്ഷിതാക്കളുടെ സമ്മതവും

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് ഹാനികരമായ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, പോക്സോ നിയമം തുടങ്ങിയ വ്യവസ്ഥകൾ നിലവിലുണ്ടെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിനും പങ്കുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

സോഷ്യൽ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് പുതിയ നിയമനിർമാണം ആവശ്യമായി വന്നേക്കാമെന്നും വിഷയം വിപുലമായ പ്രത്യാഘാതങ്ങളുള്ളതിനാൽ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന ആവശ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നതിനായി വിട്ടുകൊടുത്താണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് ഉടൻ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടിട്ടില്ല.
Sources:globalindiannews

http://theendtimeradio.com

The Delhi High Court on Thursday said banning or regulating the use of social media by children fell in the realm of the Centre’s policy-making, and asked the authorities to decide on this aspect.

A bench of Justices V Kameswar Rao and Manmeet P S Arora refused to entertain a public interest litigation (PIL) seeking to restrict the use of social media by children and asked the central government to consider it as a representation.

The bench, however, refused to set a timeline for the authorities to complete the exercise.

“Your views would be taken into consideration by the respondents. The stakeholders have to be consulted.

“Their views have to be taken and then it is in the realm of a policy. It is not for a court to give a direction that you should ban this, or that you should ban that. Let them look into it and then pass an order,” the bench told the petitioner’s lawyer.

The petitioner sought a direction to the Centre to consider enacting a law or guidelines to “restrict” the use of social media by children under the age of 13 years.

It also prayed for a framework to “regulate” social media content for children aged 13-16 years.

Central Government Counsel Nidhi Raman said the issue of restricting or regulating the use of social media was a policy issue which has to be considered by the Centre as it may require enactment of a new law.

Such a policy will have wider ramifications, and would require stakeholder consultation, she added.

The Centre’s counsel submitted that the petitioner’s plea can be considered as a representation by the authorities and an appropriate order can be passed.

On being asked by the court if any action was taken after an earlier Supreme Court order on the issue, the lawyer said that the Digital Personal Data Protection Act has been enacted, which also safeguards children’s privacy online.

During the hearing, the counsel for the petitioner raised concerns over the presence of Child Sexual Abuse Material (CSAM) on social media platforms and urged the court to direct the government to take a call on the representation in a timely manner.

“We don’t want to bind them. These are all policy matters,” the bench responded.

The court observed that a “ban” is the “ultimate relief” and steps were being taken by the intermediaries against CSAM in the meantime.

The senior counsel for Meta platforms assured that it was taking steps to control CSAM on their platform.

He informed that over six lakh posts containing CSAM were taken down on Facebook last year and over two lakh such posts were also removed from Instagram.

The senior counsel added that the “proactive detection rate” of CSAM was 99 per cent for both the platforms.

“Number of accounts taken down is enormous. At the same time, you can’t stop some perverted rogue elements who do it.

“The technology is growing and it is easier to identify… but what happens is, despite all our efforts, something leaks out and that comes into the media,” he submitted.
 http://theendtimeradio.com

Continue Reading

National

സെമിത്തേരി നിരോധനം: പെന്തക്കോസ്തു വിശ്വാസികളുടെ പ്രതിക്ഷേധ റാലി

Published

on

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് ശൂരനാട്ടുള്ള പെന്തക്കോസ്ത് സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള്ള ആവശ്യവുമായി പെന്തക്കോസ്തുകാർ രംഗത്ത്.

ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസിൻ്റെ മുമ്പിൽ ശവപ്പെട്ടി വെച്ചുകൊണ്ടുള്ള ധർണ്ണയും ഉപവാസ പ്രതിഷേധവും നടക്കുകയാണ്.അസംബ്ലീസ് ഓഫ് ഗോഡ്, ചർച്ച് ഓഫ് ഗോഡ്, എന്നീ സഭകളുടെ പൊതുസെമിത്തേരി ക്കെതിരെയാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. നാല് സഭകളിൽ നിന്നായി നൂറിൽ കൂടുതൽ കുടുംബങ്ങളുടെ ഈ സെമിത്തേരി സംരക്ഷിക്കപ്പെടണമെന്നുള ആവശ്യം കണ്ടില്ല എന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതർ.

ഏകദേശം 55 വർഷമായി ഈ സെമിത്തേരിയിൽ ശവസംസ്കാരം നടക്കുന്നുണ്ട്. നാളിതുവരെയും യാതൊരു എതിർപ്പും അവിടെ ഉണ്ടായിട്ടില്ല എന്ന് സെമിത്തേരി ചുമതലക്കാർ പറയുന്നു.

വിദേശ പൗരത്വമുള്ള ഒരു വ്യക്തി സെമിത്തേരിയോട് ചേർന്ന് വീട് പണിയുവാൻ തുടങ്ങിയതിന് ശേഷമാണ് സെമിത്തേരി പ്രശ്‌നം ഉടലെടുത്തത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും പിടിപാടും കൊണ്ട് സെമിത്തേരിക്കും വിശ്വാസികൾക്കും എതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കയായിരുന്നു.

സെമിത്തേരിയോട് ചേർന്നുള്ള ഭൂമിയിൽ നിന്നും വൻ തോതിൽ മണ്ണ് നീക്കം ചെയ്യുന്നു എന്ന് പറഞ്ഞു സഭക്കാർ നേരത്തെ ജിയോളജി വകുപ്പിനും പഞ്ചത്തിനും പരാതി നൽകിയിരുന്നു. അവരാരും അത് പരിഗണിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നു. ഈ സാഹചര്യത്തിലാണ് സെമിത്തേരിക്കെതിരെ ചിലർ കോടതിയെ സമീപിച്ചിരിക്കുന്നത്.

1971 മുതൽ ഈ സെമിത്തേരി പെന്തക്കോസ്തുകാർ ഉപയോഗിച്ച് തുടങ്ങിയതാണ്. അന്ന് പരിസരത്ത് മറ്റ് വീടുകൾ ഇല്ലായിരുന്നു. 2007 ൽ സെമിത്തേരിയോട് ചേർന്ന് ഒരാൾ വീട് പണിയുകയും 2023 ൽ അത് പുതുക്കി പണിയുകയും ചെയ്തു. അതിനു ശേഷമാണ് വിദേശ പൗരത്വമുള്ള ആളിൻ്റെ വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്ത് മറ്റൊരു വീട് പണി തുടങ്ങുന്നത്. ഓർത്തഡോക്സ് സഭയുടെ സെമിത്തേരിയും ഈ വീടിനോട് ചേർന്നാണ് കിടക്കുന്നത്. എന്നാൽ പെന്തക്കോസ്ത്കാർ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന സെമിത്തേരിയോട് മാത്രമാണ് അവർക്ക് പരാതി. പഞ്ചായത്തിൽ നിന്നുള്ള വിവരം അനുസരിച്ച് 2023 ൽ പുതുക്കി പണിത വീടിൻ്റെ രേഖ പഞ്ചായത്തിൽ ഇല്ല എന്നും അധികൃതർ അറിയിച്ചുവെന്ന് അജി പള്ളിക്കൽ ക്രൈസ്തവ ചിന്തയോട് പറഞ്ഞു. കളക്ടറിൽനിന്നുള്ള ലൈസൻസ് ലഭിക്കുന്നത് വരെ സെമിത്തേരി ഉപയോഗിക്കരുത് എന്നാണ് കോടതി നിർദ്ദേശം.

അധികൃതരുടെ അവഗണനക്കെതിരെ  പ്രതിക്ഷേധറാലിയും പൊതുസമ്മേളനവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ പെന്തക്കോസ്ത് സഭകൾ.
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National13 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National14 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news14 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news14 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news2 days ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News