Connect with us

Travel

എയർ ഇന്ത്യയിൽ ഫ്രീ വൈഫൈ! ഫ്ലൈറ്റ് യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങൾക്കൂടിയുണ്ട്

Published

on

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകളില്‍ ഇനി വൈഫൈ സംവിധാനവും. യാത്രയ്ക്കിടയിലും വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സൗകര്യവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണ് രംഗത്ത. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുന്നത്. ഈ മാസം മുതല്‍ തിരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇതോടെ യാത്രക്കായി എയര്‍ ഇന്ത്യ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്കിടയില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാം.

വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ഇനി ആളുകള്‍ക്ക് ബ്രൗസ് ചെയ്യാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ജോലി ചെയ്യാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടും സാധിക്കും. വിനോദ യാത്രക്കാര്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. യാത്രക്കാര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ കഴിയും, ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ വൈഫൈ ഉപയോഗിക്കാം

ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളില്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്‌ലൈറ്റുകളില്‍ ലഭ്യമാക്കുന്നത്. എയര്‍ലൈനിന്റെ എല്ലാ വിമാനങ്ങളിലും ഈ ഓഫര്‍ വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

എയർബസ് എ 350, ബോയിംഗ് 787-9, ചില എയർബസ് എ 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിൽ യാത്രക്കാർക്കായി എയർ ഇന്ത്യ സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയതോടെ യാത്രാ പ്രേമികൾക്ക് 2025 ശുഭസൂചനകളാണ് നൽകുന്നത്. ഈ നീക്കത്തോടെ, ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി എയർ ഇന്ത്യ മാറി.

“കണക്റ്റിവിറ്റി ഇപ്പോൾ ആധുനിക യാത്രയുടെ അവിഭാജ്യ ഘടകമാണ്. ചിലർക്ക് ഇത് തത്സമയ പങ്കിടലിൻ്റെ സൗകര്യവും സൗകര്യവുമാണ്, മറ്റുള്ളവർക്ക് ഇത് കൂടുതൽ ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും ആണ്,” എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്സ്പീരിയൻസ് ഓഫീസർ രാജേഷ് ദോഗ്ര പറയുന്നു.

Passengers of Air India domestic flights will now be able to browse internet, check social media and text on WhatsApp while flying above 10,000 feet, the Tata-owned airline has announced. The free Wi-Fi service is enabled for both iOS and Android mobile phones, laptops and tablets.

The service follows an initial pilot programme on Air India’s international routes, including flights to New York, London, Paris, and Singapore, it said in the release.

Which Air India Planes Have Onboard Wi-Fi?
Wi-Fi will be available on the airline’s Airbus A350, Boeing 787-9, and select Airbus A321neo aircraft. The airline was already offering Internet connectivity on board international flights operated by these aircraft as part of an ongoing pilot programme.

Besides the new A350 aircraft, the other planes are understood to be those of erstwhile Vistara, which merged with Air India in November. All these aircraft are equipped with special hardware required to offer Internet connectivity on board. Vistara had been offering Internet on select international flights prior to the merger.

On Vistara aircraft, the service was provided by another Tata Group company, Nelco, in partnership with Panasonic Avionics Corporation. The same is being provided to Air India domestic flights, as per a report by The Indian Express.

How To Access Air India Wi-Fi
Here’s how passengers can access Wi-Fi aboard Air India flights:

• Enable Wi-Fi on your device and go to Wi-Fi settings

• Select the ‘Air India Wi-Fi’ network

• Once redirected to the Air India portal in your browser, enter your PNR and last name

How In-Flight Internet Works?
The in-flight internet systems are based on two kinds of technology. The first is an air-to-ground system. Here, an antenna on board the aircraft will pick up signals from the nearest tower on the ground. Up to a certain altitude, the connection will remain seamless, unless the aircraft passes over an area without ground towers.

Basically, the ground towers project signals upwards. Also, the on-board antennas used in this case are fitted beneath the airplane.

The second is the satellite-based Wi-Fi system, which is more popular now. Internet from ground stations is transmitted to aircraft through satellites, using antennae mounted on top of the aircraft’s body. This form of connectivity offers wider coverage, and is particularly useful in providing connectivity when the aircraft is flying over regions without ground towers.

The data is transmitted to the passenger’s personal device through an on-board router, which is connected to the aircraft’s antenna. When the aircraft reaches an altitude of 3,000 metres, the on-board antenna will switch to satellite-based services.

The in-flight Wi-Fi is typically much slower than on the ground.

How Expensive Is The In-Flight Wi-Fi?
Airlines have to bear the initial cost of installing antennae on aircraft. They are of the view that installing equipment on the new aircraft is much easier for them rather than taking planes out of service for retrofitting.

For Air India, which is has taken up a $400-million retrofit programme to refurbish its legacy narrow-body fleet, it might make sense to equip its older planes with Internet connectivity equipment as part of that exercise.

It is worth noting that the aircraft on which the airline is currently offering Wi-Fi are significantly newer than much of the carrier’s legacy fleet, and came installed with the necessary equipment.

Most international airlines offer a limited volume of free Internet before asking the customer to buy a data pack, which is expensive. Some carriers provide limited or unlimited Internet to members of their loyalty programmes, and business class and first-class passengers.

Why Mobile Data Is Prohibited On Planes?
According to the Civil Aviation Authority, “scientific research has shown that mobile phones can interfere with the normal operation of aircraft equipment and can also cause interference in pilot’s headsets”.

The radio waves that certain electronic devices emit can significantly impact the pilot’s navigation and radar tools, connectivity with ground control and even collision avoidance technologies.

“While most mobile phones don’t emit strong radio waves, devices including Kindles, iPods, laptops and even handheld gaming consoles all also give off radio waves, especially in a compact space,” Laura Lindsay, Skyscanner’s travel expert told Conde Nast.

Can Phone Calls Be Made In Flight?
In 2022, Europe approved phone calls and data use during flights. By 2023, European airlines introduced 5G onboard, enabling passengers to make calls and send texts.

To support this, the EU allocated specific frequencies (4.2–4.4 GHz) for in-flight 5G, distinct from land-based 5G (3.4–3.8 GHz), ensuring no interference with aircraft systems.

Additionally, EU regulations mandate the installation of “pico cells” on planes. These devices manage

phone signals, preventing them from disrupting aviation communication systems.

The US Federal Communications Commission in 2020 scuttled plans to allow in-flight voice and data services via mobile wireless frequencies, saying that there was strong opposition including from airline pilots and flight attendants on safety and national security grounds, as per a report by Bloomberg.

http://theendtimeradio.com

Travel

ഡ്രൈവിങ് ലൈസൻസിന് ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും; ഡിസംബർ ഒന്ന് മുതൽ നടപ്പാക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നടപടികളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിനായി പുതിയൊരു പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.

ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്ന ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് പുതിയതായി ഏർപ്പെടുത്തുന്നത്. ഈ ഡിസംബർ 1 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിലുണ്ട്.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഹസാർഡ് പെർസെപ്ഷൻ പരീക്ഷ കമ്പ്യൂട്ടർ മുഖേന നടത്തും. ഇതിൽ റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. ഡിസംബർ 1 മുതൽ ഡ്രൈവിങ് ടെസ്റ്റ് നാല് ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ലേണേഴ്സ് ടെസ്റ്റ്, ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയായിരിക്കും ഇത്. അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസ് നൽകുന്നതിലെ ഗുണനിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ തീരുമാനം.
Sources:cchintha.in

http://theendtimeradio.com

In a major overhaul aimed at bringing down fatalities caused by poor driver judgment on roads, Keralam is set to become the first Indian state to introduce a computer-based Hazard Perception Test for driving licence applicants, bringing local standards on a par with several western nations.

The new computer test evaluates an applicant’s ability to spot road hazards in real time before they cause real-world crashes. Transport Commissioner Nagaraju Chakilam has made the test mandatory statewide from December 1.

The decision stems from the recognition that conventional yard and road tests fail to simulate critical risk scenarios. Key safety factors such as navigating sharp curves, driving through heavy downpours, dealing with night-time glare and reacting to sudden pedestrian or animal movement-cannot be safely or reliably recreated during a standard road test.

Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards. Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard, such as a child chasing a ball into the street or a vehicle abruptly pulling out of a side lane.

Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions.

Candidates will have to secure at least 60% (60 marks) to qualify for the practical driving round. The test will expand the state’s driving evaluation into a four-part sequence: online learner’s test (Part I), the 30-day waiting period, computer-based Hazard Perception Test (Part II), and finally ground (Part III) and road tests (Part IV).

The initiative has been in the works for the last two years under the transport commissioner’s leadership as part of the MVD’s ‘Mission Zero’ campaign, which was launched in 2024 and targets high-risk groups, including pedestrians, motorcyclists and heavy vehicle drivers, to achieve zero road fatalities by 2040.

To ensure a smooth transition, the department will give people adequate time to adapt to the system. Authorised motor driving schools across the state have been directed to begin hazard perception training using open-source tools. Regional transport officers (RTOs) and joint RTOs will launch statewide inspections on October 1 to ensure driving schools have installed the necessary computer setups.

Interactive simulation

Under the new format, candidates will sit before a computer screen to watch 10 video clips, each a minute long, featuring up to two potential real-world hazards

Much like an interactive simulation, applicants must click a mouse or tracker the instant they spot a developing hazard

Out of 100 total marks, full points will be awarded for quick, timely click-responses, while delayed reactions will lead to deductions
 http://theendtimeradio.com

Continue Reading

Travel

അബുദാബിയിൽ നിന്ന് കുറഞ്ഞ ചെലവിൽ നാട്ടിലെത്താം; ഒപ്പം എയർ ഇന്ത്യയുടെ പുതിയ സര്‍വ്വീസും

Published

on

അബുദാബി: കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ ഒരുക്കി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം ഇന്ത്യൻ പ്രവാസികളെ ക്ഷണിക്കുന്നു. കേരളം അടക്കം ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് അബുദാബിയിൽ നിന്ന്.

കൂടുതൽ വിമാനങ്ങളുടെ സർവീസുകൾ ആരംഭിച്ചതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾ അബുദാബിയിൽ എത്തി നാട്ടിലേക്കു യാത്ര ചെയ്യുന്നു. വിവിധ എമിറേറ്റുകളിൽ നിന്നു സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്കു നേരിട്ടു ബസ് സർവീസുമുണ്ട്.

വിമാനത്തിന്റെ സമയം അനുസരിച്ചു ബസുകൾ ബുക്ക് ചെയ്യാം. നവി മുംബൈ, ഇൻഡോർ, ലക്നൗ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം പുതിയ സർവീസുകൾ ആരംഭിച്ചു. 7 മുതൽ ഗുവാഹത്തിയിലേക്കും സർവീസ് ആരംഭിക്കും.

ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്കും അബുദാബിയിൽ നിന്നു നേരിട്ടു സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ആവശ്യമായി വരുന്നത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ശക്തമാകുന്നതിന്റെ തെളിവാണെന്ന് അബുദാബി എയർപോർട്ട് സിഇഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഏറ്റവും പ്രധാന രാജ്യാന്തര സർവീസാണ് യുഎഇയിലേക്കുള്ളതെന്നും എക്സ്പ്രസിന്റെ വളർച്ചയിൽ അബുദാബി നിർണായകമാണെന്നും ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു.
Sources:cchintha.in

http://theendtimeradio.com

Air India Express has expanded its network at Zayed International Airport with direct services to Navi Mumbai, Indore and Lucknow, while flights to Guwahati are scheduled to begin on August 7, Abu Dhabi Airports said.

The additional services expand travel options between the UAE capital and major Indian cities amid growing demand from business and leisure passengers.

The Guwahati route will provide a direct connection between Abu Dhabi and India’s northeastern region.

“The addition of these new routes by Air India Express underlines our commitment to expanding Zayed International Airport’s destination network and serving the growing demand between the UAE and India,” Abu Dhabi Airports chief executive Ahmed Juma Al Shamisi said.

“By deepening our partnership with leading regional carriers, we continue to enhance choice for our passengers while supporting Abu Dhabi’s strategic tourism and economic objectives.”

Air India Express chairman Nipun Aggarwal said the UAE was one of the airline’s most important international markets, with Abu Dhabi playing a key role in its expansion.

“As we expand our network and induct more aircraft, we are strengthening connectivity, opening new opportunities for travellers, and offering our guests greater choice, convenient schedules, modern aircraft and the warmth of Indian hospitality,” Aggarwal said.

“Every step in our growth is focused on creating greater value for our guests while strengthening Air India Express’ position as India’s leading value airline.”

Air India Express, part of India’s Tata Group, operates more than 500 daily flights connecting 43 domestic and 16 international destinations across South, Southeast and West Asia.

Its fleet comprises more than 100 Boeing 737 and Airbus A320 aircraft.

Abu Dhabi Airports operates five commercial airports and handled more than 33 million passengers in 2025.
http://theendtimeradio.com

Continue Reading

Travel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തത്കാൽ ടിക്കറ്റ് ഇനി പഴയപോലെയല്ല, യാത്രക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ടോക്കൺ സംവിധാനം

Published

on

ട്രെയിൻ യാത്രയ്ക്കായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റിസർവേഷൻ കൗണ്ടറുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റുകൾക്കായി കൗണ്ടറുകളിൽ എത്തുന്ന യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ ടോക്കൺ സംവിധാനം നടപ്പാക്കിയിരിക്കുകയാണ്. 2026 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് മുൻഗണന നിശ്ചയിക്കുന്നതിനായി രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ടോക്കൺ നൽകുന്നത്.

എ, ബി വിഭാഗങ്ങൾ; എന്താണ് വ്യത്യാസം?

പുതിയ സംവിധാനത്തിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരെ എ (A), ബി (B) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗണ്ടറിൽ ടിക്കറ്റ് നൽകുന്ന മുൻഗണന തീരുമാനിക്കുന്നത്.

എ വിഭാഗം:
സ്വന്തം യാത്രയ്ക്കോ സ്വന്തം കുടുംബാംഗങ്ങളുടെ യാത്രയ്ക്കോ ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക. ഇവർക്കാണ് ആദ്യ മുൻഗണന. ഇതിനായി യാത്രക്കാരന്റെയും ടിക്കറ്റ് എടുക്കുന്ന കുടുംബാംഗത്തിന്റെയും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ രേഖകൾ ഇതിനായി ഉപയോഗിക്കാം.

ബി വിഭാഗം:
സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ തുടങ്ങിയ കുടുംബാംഗങ്ങളല്ലാത്ത മറ്റൊരാൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവർ ബി വിഭാഗത്തിൽ ഉൾപ്പെടും. എ വിഭാഗത്തിലെ യാത്രക്കാരുടെ ബുക്കിംഗ് പൂർത്തിയായ ശേഷമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക. ഇവർക്കും സാധുവായ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ—
തത്കാൽ ടിക്കറ്റ് ലഭിക്കാൻ സാധുവായ ഫോട്ടോ ഐഡി നിർബന്ധമാണ്.
ടോക്കൺ ലഭിക്കാൻ കൗണ്ടറിൽ നിശ്ചിത സമയത്തിന് മുമ്പ് എത്തണം.
ഒരാളുടെ പേരിൽ നൽകിയ ടോക്കൺ മറ്റൊരാൾക്ക് കൈമാറാനോ ഉപയോഗിക്കാനോ കഴിയില്ല.

സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ എന്ത് ചെയ്യും?

എ, ബി വിഭാഗങ്ങളിലെ ടോക്കൺ ഉടമകൾക്ക് അവസരം നൽകിയ ശേഷവും തത്കാൽ ക്വാട്ടയിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടോക്കൺ സംവിധാനം അവസാനിപ്പിക്കും. തുടർന്ന് ക്യൂവിൽ നിൽക്കുന്ന മറ്റ് യാത്രക്കാർക്കും ശേഷിക്കുന്ന സീറ്റുകൾ അനുവദിക്കും.

തത്കാൽ ടിക്കറ്റ് വിതരണത്തിൽ കൂടുതൽ സുതാര്യതയും ദുരുപയോഗം തടയുന്നതുമാണ് പുതിയ ടോക്കൺ സംവിധാനത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
Sources:mediamangalam

http://theendtimeradio.com

Passengers booking Tatkal train tickets at railway reservation counters will no longer need to wait in lengthy queues as West Central Railway (WCR) is set to introduce a token-based system from August 1. The move aims to streamline the booking process, manage crowds better and improve transparency at counters.

How the new Tatkal token system will work
Under the new arrangement, passengers will first collect a token within a specified time window instead of standing in queues ahead of Tatkal booking hours. After receiving the token, they can return to the reservation counter during their allotted slot to complete the ticket booking process.

Railway officials said the system is expected to make counter-based Tatkal bookings more organised and reduce congestion at reservation centres.

Passengers will need to carry a valid government-issued photo identity card and keep details of all travellers ready while booking Tatkal tickets. Accepted identity documents include Aadhaar Card, Voter ID, Passport, Driving Licence, PAN Card and other government-approved photo IDs.

Tatkal token timings for AC, non-AC bookings
The token distribution schedule will follow the existing Tatkal booking timings.

or AC Tatkal bookings, tokens will be issued from 8:30 am to 9:00 am, while non-AC Tatkal tokens will be distributed between 9:00 am and 9:30 am.

Passengers receiving tokens will be able to complete their bookings during their assigned time slots without having to wait in multiple queues.

Initial token limit at reservation counters
In the first phase, each reservation counter will issue 10 tokens for AC Tatkal bookings and 15 tokens for non-AC Tatkal bookings.

The railway zone said the number of tokens may be increased depending on the response and requirements. Category B tokens will be issued for other general passengers or commercial requests and will be processed after Category A tokens.

If seats remain available after all token holders have completed their bookings, counters will allow walk-in passengers on a first-come, first-served basis.

The tokens will be non-transferable and will remain linked to the passenger who collected them.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie6 hours ago

‘Natural Realm Responded’: Filmmakers Detail Spiritual Manifestation on Set of New Movie

In Romans, the Apostle Paul wrote about the earth pointing to God’s “eternal power and divine nature.” The Koomans, two...

Tech6 hours ago

മറ്റുള്ളവർ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ എത്തി

ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ...

us news7 hours ago

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ...

us news7 hours ago

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച...

us news7 hours ago

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ...

Movie1 day ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

Trending

Copyright © 2019 The End Time News