Connect with us

Sports

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു

Published

on

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ കൊല്ലപ്പെട്ടു. 28 വയസായിരുന്നു. സഹോദരന്‍ ആന്‍ഡ്രേയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹോദരനും മരണപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്റെ താരം കൂടിയാണ് ജോട്ട. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയിലാണ് അപകടം ഉണ്ടായത്.

സ്‌പെയിനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ 12:30 നാണ് അപകടം നടന്നതെന്നാണ് വിവരം. കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയായി. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന. കാര്‍ റോഡില്‍ നിന്ന് തെന്നിമാറി ബാരിക്കേഡും തകര്‍ത്ത് കത്തിയമരുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ദീര്‍ഘകാല പങ്കാളിയായ റൂത്ത് കാര്‍ഡോസോയെ ജോട്ട വിവാഹം ചെയ്തത്.
Sources:azchavattomonline.com

http://theendtimeradio.com

The Liverpool F.C. soccer star Diogo Jota, 28, was killed in a car crash in Spain early Thursday, according to the Spanish police.

Mr. Jota, a Portuguese forward who spent five seasons with Liverpool, died alongside his brother André Silva, 25, a professional soccer player in Portugal. The crash came less than two weeks after the Liverpool star was married.

“Liverpool Football Club are devastated by the tragic passing of Diogo Jota,” the team said in a statement, calling Mr. Jota’s death an “unfathomable loss.”

According to Spain’s Guardia Civil, emergency crews responded to an accident around 12:30 a.m. Thursday on the A-52 highway near Cernadilla, a town in northern Spain near the border with Portugal.

The Guardia Civil said in a statement that according to initial information, “a car left the road due to a tire blowout while overtaking,” adding that the car had caught fire and both occupants of the vehicle died. It identified the victims as Mr. Jota and his brother.

Spanish news media published photographs and video of a burned and shattered Lamborghini by the side of the highway where the accident occurred.

Mr. Jota recently married his longtime girlfriend, Rute Cardoso, on June 22. In photos posted by Mr. Jota on Instagram, the couple stands in front of an altar with their three children.

“Yes, forever,” Mr. Jota captioned the post, in Portuguese.

Mr. Jota was born in Porto, Portugal, as Diogo José Teixeira da Silva on Dec. 4, 1996. He went by Diogo Jota, meaning Diogo J. He began his soccer career in youth and professional leagues in Portugal and Spain.

Manuel José Vieira, 44, a former midfielder who played for Paços de Ferreira in Portugal when Mr. Jota joined the team in 2014, remembered immediately noticing his potential. “He was very bold,” Mr. Vieira said in a phone interview. “In one-on-one drills, he wasn’t afraid of even the most physical defenders. He’d take one or two hard knocks and get up as if nothing had happened.”

He added: “It’s not just Liverpool that’s losing a star. So is the Portuguese national team, football itself, and society as a whole.”

Mr. Jota moved to the English club Wolverhampton Wanderers F.C. in 2017 and joined Liverpool in 2020 for 40 million British pounds ($50 million). He was a central part of the club’s Premier League title-winning season in 2024-25, scoring six goals in 26 league games.

His final goal for the club came against archrivals Everton in April. He collected the ball, beat two defenders and blasted the ball in the net from near the penalty spot. It was the only goal in a 1-0 victory.

Liverpool fans, as well as supporters of other teams, gathered outside Anfield, Liverpool’s stadium, on Thursday morning and left flowers, jerseys and scarves in tribute. Many referenced Liverpool’s motto, “You’ll never walk alone.” Liverpool’s town hall lowered its flag to half-staff.

Mr. Jota made 49 appearances for Portugal’s national team, starting in 2019, and scored 24 goals. His last match was Portugal’s victory over Spain in the UEFA Nations League final on June 8. Cristiano Ronaldo, the Portuguese superstar who played alongside Mr. Jota on the national team, posted a photo of his teammate on Instagram Thursday morning.

“Doesn’t make any sense,” he wrote in Portuguese. “Just now we were together in the National Team, just now you were married. To your family, to your wife and children, I send my condolences and wish them all the strength in the world.”

Fernando Santos, the former Portuguese national team manager who led the team from 2014 through 2022, recalled how Mr. Jota supported the team during the World Cup three years ago despite being unable to play because of an injury.

“Diogo was highly regarded by everyone in the national team,” Mr. Santos said in a text message. “He really wanted to play in the 2022 World Cup and came to Qatar just to support us. This says a lot about the person he was.”

André Silva, Mr. Jota’s brother, was a midfielder for Penafiel in Portugal’s second division, having joined the club in 2023. In a Portuguese-language statement, the club expressed “sincere condolences to the family, friends and all those who shared moments of life and passion for sport with André and Diogo.”

Mr. Jota was also a skilled player of soccer video games, particularly the FIFA and Football Manager franchises. In 2021 he reached No. 1 on the FIFA Ultimate Team Champions leaderboard, and he owned a gaming team, LUNA Esports.

“I was the only player that was playing in the Champions League and the eChampions League,” he told The Gamer in 2023.

F.C. Porto, a professional soccer club from the brothers’ hometown, expressed “shock and deep regret” over their deaths. Mr. Jota played for the club during the 2016-17 season, and his brother played with Porto’s youth teams. In a post on X, it included a photograph of both men in the club’s uniform.
http://theendtimeradio.com

Sports

‘He Was My Childhood Hero’: Bo Nix and Tim Tebow Talk About Jesus and How Their Journeys Are Linked

Published

on

Two iconic Denver Broncos quarterbacks are connecting over their faith in Christ, their love of football, and becoming fathers for the first time.

The Broncos organization brought Bo Nix and Tim Tebow together to talk about faith, football, and fatherhood before Nix and Tebow swap their football jerseys on Sep. 20th in a match-up with the Jacksonville Jaguars in Denver – the second game of the NFL season.

Swapping Nix’s No. 10 for Tebow’s No. 15 is special because the jerseys bear the Broncos’ trademark logo, as well as handwritten personal messages to each other on the orange and blue back sides.

Growing up, Nix played football as a kid and at high school in Alabama, where he first met University of Florida Quarterback and Heisman Trophy winner Tim Tebow at a Fellowship of Christian Athletes (FCA) gathering.

“He was my childhood hero watching him play for the Gators,” said Nix.

He, like Tebow, later played quarterback for another Southeastern Conference (SEC) rival team, Auburn University.

Tebow remembers meeting Nix in Birmingham and later, during a televised college game, picking Auburn as the winner over Oregon, telling a national audience, “The name you’re going to remember is Bo Nix.”

Nix transferred from Auburn to Oregon for his senior year and afterwards secured a QB spot with the same National Football League team his childhood hero Tebow played for 13 years earlier.

Picked by the Denver franchise in 2023 and 2010, respectively, Nix and Tebow are most memorable as the only drafted quarterbacks in club history to win playoff games.

Besides playing in the SEC and for the Broncos, both quarterbacks point to their love of Jesus Christ as greater than their shared passion for football.

As new fathers for the first time at ages 26 and 39, respectively, Nix and Tebow now share love for their growing families that they view as incredible gifts from God.

Nix is grateful to Tebow for being somebody he could look up to as a kid and into his teenage years.

“I really understood why you did things; you were doing it for one purpose and person. You were literally trying to share Jesus,” said Nix.

He determined to emulate Tebow in football and faith early in life. “I don’t want football to be about me but about sharing the gospel,” Nix told Tebow during their Jersey Swap video.

Tebow, who will personally give his jersey to Nix in Denver, wrote an inspiring message, then signed it, GB2, like he did when he was on the Broncos’ team roster.

“Your faith, determination, and resilience are second to none. So proud of you. Your brother in Christ,” Tebow wrote. “GB squared means God bless and Go Broncos,” he added.

As quarterbacks who like to talk about winning, Nix remembers Tebow leading the Broncos to an overtime victory against the Pittsburgh Steelers in the 2011 AFC Wild Card playoff game.

It’s remembered as the 3:16 win because five game statistics contained those numbers in that order.

The numbers also represent the Bible verse John 3:16, Tebow’s signature eye-black message dating back to his days as a Florida Gators quarterback.

As CBN News reported, over 90 million viewers reportedly searched the internet for the meaning of Tebow’s 3:16 message.

Tebow also pointed to Nix leading the Broncos to a 33-30 overtime victory over the Buffalo Bills in an AFC Divisional Round earlier this year, when Nix broke his ankle, ending the season with surgery.

Beginning with Tebow and his wife Demi-Leigh in July 2025, both QBs are now fathers, experiencing for the first time in their lives emotions both gratifying and terrifying. Fatherhood has moved each closer to the heart of God, they agree.

“I think the thing that hit me the most, especially when we were putting Daphne in the car seat to take her home from the hospital, is the level of responsibility,” said Tebow.

He remembers asking his wife at home, “Where’s the game plan for this?”

“We’ve just been trying to figure it out and learn from people that have gone before us,” Tebow said.

Nix and wife Izzy welcomed their baby girl, Riley Belle, on February 25th after the 2025-26 NFL season.

“It’s been the biggest, life-changing moment for me,” said Nix.

He also respects motherhood even more, now that his wife is a mother, and he’s experiencing what it means to be a Godly father.

“When I leave for work, it’s fine. Izzy’s good. But if she leaves for a couple hours, I’m like, ‘Can you please just come back home?'” Nix said.

This summer, the Tim Tebow Foundation’s expert testimony regarding online childhood exploitation before the United States Congress led to legislation to curb it. And at the United Nations, Tebow and Ambassador Mike Walz recently presented ways in which U.S. efforts to end exploitation will aid nations globally.
Sources:CBN News

http://theendtimeradio.com

Continue Reading

Sports

Southern Miss Football Coach Makes Bold Faith Declaration Ahead of Big Win

Published

on

Football season is just now getting underway, but Southern Miss head coach Blake Anderson drew a lot of attention before his players ever hit the gridiron Saturday.

Ahead of kickoff, Anderson wore a black long-sleeve shirt with the words “Christ Is King” emblazoned in yellow letters across the chest as he and the University of Southern Mississippi team performed took part in the “Eagle Walk” to the stadium.

The team went on to win an impressive 49-3 victory against Alcorn State University.

“I’ve had a bunch of people comment, and I’m pleased that it was noticed,” Anderson said during his weekly press conference. “I mean, the whole point of wearing it was for Christ to be glorified and it to be noticed.”

“I’m super grateful for my bosses that allowed me to be religious [and] use my platform to share my faith,” he continued. “[That is] not probably an easy decision for an AD and a president. But, you know, those are my views. That’s just me trying to use my platform.”

Anderson went on to say he is “saved by grace” and credited God with his success as a coach.

While bold public stances like his often garner criticism, the head football coach said he is thankful the responses online have been overwhelmingly positive.

“You never know what kind of response you’re going to get,” he admitted. “It’s been 99% positive and a few negative, which is what I expected. I wasn’t completely aware of just where it would go.”

He added, “In my opinion, if it makes one person think, then it was worth it.”

Anderson has been vocal about his faith for several years, even through incredible tragedies.

His wife, Wendy, died of breast cancer in 2019, followed soon after by the passing of his father. Anderson’s son, Cason, took his life in 2022, and the coach’s brother, Bryan, died in 2024, following a lengthy battle with aggressive colon cancer.

One of Anderson’s close friends, Larry Fedora, said he “wouldn’t have been able to survive if he didn’t have such a strong faith.”

In 2020, when he was the head coach of Utah State, Anderson told local reporters, “I’m a Christian before I’m anything else. I love the Lord and I feel like God put me in coaching.”

And in an interview five years later with Football Scoop, he said, “My faith comes from Christ, not from me. I’m not tough enough, I’m not big enough to do this on my own.”
Sources:faithwire

http://theendtimeradio.com

Continue Reading

Sports

വിഷാദത്തിലാണ്ട തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തു: മുൻ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്

Published

on

ബെര്‍ലിന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് യേശു ക്രിസ്തുവാണെന്നും ദൈവവുമായുള്ള കൂടിക്കാഴ്ചയാണ് തനിക്ക് ആന്തരിക സമാധാനം നല്‍കിയതെന്നും മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരം പ്രിൻസ് ബോട്ടെങ്. GRANDIOS മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ താരവും അന്താരാഷ്ട്ര താരവുമായ കെവിൻ പ്രിൻസ് ബോട്ടെങ് ബെർലിനിലെ ബാല്യത്തെ കുറിച്ചും ദൈവവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും മനസ്സ് തുറന്നത്. ഘാനയ്ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളിൽ തൻ്റെ കായിക വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, വളരെക്കാലമായി തനിക്ക് ആന്തരിക സമാധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നുവെന്നു അദ്ദേഹം പറഞ്ഞു.

യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലും പ്രതിശ്രുതവധു മാർസിയുടെ പിന്തുണയും മാത്രമാണ് ജീവിതത്തെ സമൂലമായി മാറ്റിയത്. ബെർലിനിലെ വെഡ്ഡിംഗ് ഡിസ്ട്രിക്റ്റിൽ വളർന്ന ബോട്ടെങ് തൻ്റെ കുട്ടിക്കാലത്തെ സാഹചര്യങ്ങൾ കഠിനമായിരിന്നുവെന്ന് പറയുന്നു. “ഞങ്ങൾ ഒരു ഒറ്റമുറി ഫ്ലാറ്റിൽ അഞ്ച് കുട്ടികളായിരുന്നു. ഞങ്ങളെ വളർത്താൻ അമ്മ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. പണമില്ലായിരുന്നു. ചിലപ്പോൾ ഫ്രിഡ്ജിൽ ആവശ്യത്തിന് ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. വീട്ടിൽ ഒന്നുമില്ലാത്തതിനാൽ എനിക്ക് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോകേണ്ടിവന്നു”.

പ്രയാസകരമായ ഈ സാഹചര്യങ്ങൾ ബോട്ടെങ്ങിൻ്റെ സ്വഭാവത്തെ രൂപപ്പെടുത്തി. പ്രക്ഷുബ്ധമാണെങ്കിൽ പോലും പ്രൊഫഷണൽ ഫുട്‌ബോളിലെ കരിയറിന് തയാറെടുത്തു. കേവലം 18 വയസ്സുള്ളപ്പോൾ ഹെർത്ത ബിഎസ്‌സി ബെർലിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു: “ഇത് എല്ലാ ഫുട്ബോൾ കളിക്കാരൻ്റെയും സ്വപ്നമാണ്. പ്രിയപ്പെട്ട ക്ലബ്ബിനായി നിങ്ങളുടെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തുന്നത് ഒരു പ്രത്യേകതയാണ്”.

പിന്നീട് എസി മിലാൻ, എഫ്‌സി ബാഴ്‌സലോണ, ബെസിക്‌റ്റാസ് ഇസ്താംബുൾ തുടങ്ങിയ ക്ലബ്ബുകളിൽ വിജയം നേടിയിട്ടും തനിക്ക് നിർണായകമായ ചിലത് നഷ്‌ടമായതായി അദ്ദേഹത്തിന് തോന്നിയിരിന്നു. വർഷങ്ങളുടെ വിജയത്തിനും പ്രശസ്തിക്കും ഉയര്‍ച്ചയ്ക്കും ഇടയില്‍; ആഴത്തിലുള്ള വ്യക്തിപരമായ പ്രതിസന്ധിയിലേക്ക് അവന്‍ വീണു: 20 വയസ്സായപ്പോഴേക്കും ഞാൻ ഒരു കോടീശ്വരനായിരുന്നു. ഞാൻ എല്ലാം കണ്ടു, എല്ലാം വാങ്ങി, എല്ലാം കഴിച്ചു, ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി. മദ്യപാനം, ലഹരി ആസക്തി, വിഷാദം, ഉറക്ക ഗുളികകളോടും വേദനസംഹാരികളോടും ഉള്ള ആസക്തി, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാറ്റിലൂടെയും കടന്നുപോയി.

ഞാൻ ഒരു മാസം വിഷാദത്തോടെ കിടക്കയിൽ ചെലവഴിച്ചു, ഒരു മാസം കുളിക്കാതെയും ശബ്ദം കേൾക്കാതെയും ദിവസങ്ങള്‍ നീക്കി. ആത്മഹത്യ ചെയ്യുമ്പോൾ കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ ഉപയോഗിച്ച് ഞാൻ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കി. “നിങ്ങൾ ഈ അവസ്ഥയിൽ തുടരാൻ പിശാച് ആഗ്രഹിക്കുന്നു. കുളിക്കാതെയും ഭക്ഷണം കഴിക്കാതെയും അവിടെ ഇരുട്ടിൽ നിൽക്കണമെന്ന് പിശാചാണ് നിങ്ങളോട് എപ്പോഴും പറയുന്നത്”. വിദഗ്ധ സഹായം തേടിയപ്പോഴാണ് പതുക്കെ സുഖം പ്രാപിക്കാൻ തുടങ്ങിയത്. എന്നാൽ ജീവിതത്തിൽ യഥാർത്ഥ വഴിത്തിരിവ് സംഭവിക്കുന്നത് ദൈവത്തെ കണ്ടുമുട്ടിയപ്പോഴാണെന്ന് താരം തുറന്നു സമ്മതിക്കുന്നു.

2023 ൽ ബോട്ടെംഗ് ലോകകപ്പിൽ ജോലി ചെയ്യാൻ സിഡ്‌നിയിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ ജീവിതത്തെ അടിസ്ഥാനപരമായി മാറ്റിമറിച്ച നിമിഷം. അവിടെ അദ്ദേഹം മാർസിയെ കണ്ടുമുട്ടി. പ്രതിശ്രുതവധു. ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് പരിചയപ്പെടുത്തിയ ഒരു സ്ത്രീ. ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള മാർസിയുടെ വാക്കുകൾ അവൻ ആദ്യമായി കേൾക്കാൻ തുടങ്ങി: “എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു. എൻ്റെ ജീവിതം കലുഷിതമായിരുന്നു. എനിക്ക് സമാധാനം ഇല്ലായിരുന്നു”. എന്നാല്‍ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ വലിയ ആന്തരിക സമ്മാനം നല്‍കി. ഈ നിമിഷം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അഗാധമായ മാറ്റത്തിന് തുടക്കമിട്ടു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, 2023 ഓഗസ്റ്റ് 23-ന്, ബോട്ടെങ് ആദ്യമായി ഒരു പള്ളിയിൽ പ്രവേശിച്ചു: അഞ്ച് മിനിറ്റിനുശേഷം, ഞാൻ കരഞ്ഞുകൊണ്ട് അവിടെ നിന്നു, കണ്ണടച്ചു, ഞാൻ കരഞ്ഞു, ഞാൻ പശ്ചാത്തപിച്ചു. ഞാന്‍ പറഞ്ഞു- ക്ഷമിക്കണം. ഞാൻ 36 വർഷമായി ശ്രമിക്കുന്നു. ഇനി നിനക്ക് എൻ്റെ ജീവൻ തരാം. ‘അന്നുമുതൽ, തൻ്റെ ജീവിതം ആകെ മാറുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തൻ്റെ പ്രതിശ്രുതവധു മാർസിയുമായുള്ള ബന്ധത്തിൽ, വിവാഹത്തിന് മുമ്പ് ലൈംഗികതയിൽ നിന്ന് വിട്ടുനിന്നു വിശുദ്ധി സംരക്ഷിച്ചുവെന്ന് പറയുന്നു.

“ഞങ്ങൾ ബൈബിള്‍ അധിഷ്ടിതമായാണ് ജീവിക്കുന്നത്. വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ചുംബിച്ചിട്ടില്ല”. തന്നെ സംബന്ധിച്ചിടത്തോളം, വിവാഹത്തിന് മുമ്പുള്ള ശാരീരിക അടുപ്പത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ദൈവത്തോടുള്ള ആഴമായ ആരാധനയുടെയും വിവാഹത്തിൻ്റെ വിശുദ്ധിയുടെയും പ്രകടനമാണെന്നും അദ്ദേഹം പറയുന്നു. യേശുക്രിസ്തുവിലുള്ള തൻ്റെ പുതിയ വിശ്വാസത്താൽ, ബോട്ടെങ്ങ് ആന്തരിക സമാധാനം മാത്രമല്ല, തൻ്റെ അർദ്ധസഹോദരൻ ജെറോം ബോട്ടെംഗ് ഉൾപ്പെടെ, മുമ്പ് തർക്കങ്ങളുണ്ടായിരുന്ന ആളുകളുമായി അനുരഞ്ജനത്തിനുള്ള ധൈര്യവും കണ്ടെത്തി.

“എനിക്ക് ക്ഷമിക്കണമെന്ന് മനസ്സിലായി. ഞാൻ അവനോടൊപ്പം ഇരുന്നു, ക്ഷമ യാചിച്ചു. കരിയറിലെ ചില ഘട്ടങ്ങളിൽ എനിക്ക് അവനോട് അസൂയ തോന്നിയിരിന്നു. എൻ്റെ സഹോദരൻ വിജയിക്കണമെന്നും എന്നെക്കാൾ മികച്ചവനോ വലുതോ ആകണമെന്നോ ഞാൻ ആഗ്രഹിക്കാത്തതിനാൽ അസൂയ ശക്തമായിരിന്നു. എന്റെ വിശ്വാസത്തിന് നന്ദി, ആ അസൂയകളെ തൻ്റെ പിന്നിൽ നിർത്താനും സഹോദരനുമായി സമാധാനം സ്ഥാപിക്കാനും ശക്തി കണ്ടെത്തി. “ക്ഷമയിലൂടെ മാത്രമേ നമ്മുടെ ഹൃദയങ്ങൾ ശുദ്ധമാകൂ” എന്ന്‍ താരം പറയുന്നു.

“നിങ്ങളുടെ ജീവിതം ദൈവത്തിന് സമർപ്പിക്കുക, നിങ്ങളുടെ ജീവിതം യേശുവിന് നൽകുക. ദൈവത്തിന് നിങ്ങൾക്കായി ഒരു പദ്ധതിയുണ്ടെന്ന് വിശ്വസിക്കുക”- വളരെക്കാലമായി ആന്തരിക സമാധാനത്തിനായി തിരയുന്ന മറ്റുള്ളവർക്കുള്ള അദ്ദേഹത്തിൻ്റെ സന്ദേശമാണിത്. “മനുഷ്യർ ഗൂഗിളിനെ വിശ്വസിക്കുന്നു. എന്തുകൊണ്ട് നമ്മെ സൃഷ്ടിച്ചവനെ നാം വിശ്വസിക്കുന്നില്ല?” ഈ ചോദ്യത്തോടെയാണ് പ്രിൻസ് ബോട്ടെങ് തന്റെ വാക്കുകള്‍ ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie12 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National13 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news13 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National13 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news13 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news1 day ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News