Connect with us

us news

16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്‌ട്രേലിയ

Published

on

16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്‌ട്രേലിയ നടപടി തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് എന്നിവ 13 നും 15 നുമിടയിൽ പ്രായമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഡിസംബർ നാല് മുതൽ പൂട്ടാൻ തുടങ്ങുമെന്ന് മെറ്റാ അറിയിച്ചു. ‘കുട്ടികളെ കുട്ടികളായിരിക്കാൻ അനുവദിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് ‘ലോകോത്തരമായ’ ഈ വിലക്ക് ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് പറഞ്ഞു.

ഡിസംബർ 10 നാണ് ഓസ്‌ട്രേലിയയിൽ സോഷ്യൽ മീഡിയ വിലക്ക് നിയമം പ്രാബല്യത്തിൽ വരുന്നത്. അതേസമയം, ഈ വിലക്ക് ടിക്ടോക്, യൂട്യൂബ്, എക്സ് റെഡ്ഡിറ്റ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാണ്. നിയമം പാലിക്കാത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.

അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനു മുൻപ്, ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകളും വീഡിയോകളും സന്ദേശങ്ങളും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാൻ മെറ്റാ അവസരം നൽകുന്നുണ്ട്. പ്രായപരിധി പാലിക്കുന്നു എന്ന് തെളിയിക്കാൻ വീഡിയോ സെൽഫി വഴിയോ, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സർക്കാർ അംഗീകൃത ഐഡി വഴിയോ വെരിഫിക്കേഷൻ നടത്താമെന്നും കമ്പനി അറിയിച്ചു. ഈ നിയമം വഴി കുട്ടികളെ സോഷ്യൽ മീഡിയയിലെ സമ്മർദങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കുമെന്നാണ് ഓസ്‌ട്രേലിയൻ സർക്കാർ കരുതുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

From 10 December, social media companies will have to take “reasonable steps” to ensure that under-16s in Australia cannot set up accounts on their platforms and that existing accounts are deactivated or removed.

The government says the ban – a world-first policy popular with many parents – is aimed at reducing the “pressures and risks” children can be exposed to on social media, which come from “design features that encourage them to spend more time on screens, while also serving up content that can harm their health and wellbeing”.

A study commissioned by the government earlier this year said 96% of children aged 10-15 used social media and that seven out of 10 of them had been exposed to harmful content and behaviour. This behaviour ranged from misogynistic material to fight videos and content promoting eating disorders and suicide.

One in seven also reported experiencing grooming-type behaviour from adults or older children, and more than half said they had been the victims of cyberbullying.

What platforms are affected?
The Australian government has so far named ten platforms to be included in the ban: Facebook, Instagram, Snapchat, Threads, TikTok, X, YouTube, Reddit and streaming platforms Kick and Twitch.

It is also under pressure to expand the ban to online gaming. Fearing they may be targeted, gaming platforms such as Roblox and Discord have recently introduced age checks on some features in an apparent bid to ward off inclusion in the ban.

The government has said it will continue to review the list of affected platforms, and will consider three main criteria when doing so.

These comprise whether the platform’s sole or “significant purpose” is to enable online social interaction between two or more users; whether it allows users to interact with some or all other users; and whether it allows users to post material.

YouTube Kids, Google Classroom and WhatsApp are not included as they were not deemed to have met those criteria. Children will also still be available to view most content on platforms like YouTube, which do not require an account.

How will the ban be enforced?
Children and parents will not be punished for infringing the ban – it is social media companies who are charged with enforcing it, and they face fines of up to $49.5m (US$32m, £25m) for serious or repeated breaches.

The government says these companies must take “reasonable steps” to keep kids off their platforms, and use age assurance technologies – without specifying which ones.

Several possibilities have been raised, including the use of government IDs, face or voice recognition and age inference. The latter of these uses online information other than a date of birth – such as online behaviour or interactions – to estimate a person’s age.

The government is encouraging platforms to use multiple different methods. It has also said platforms cannot rely on users declaring their own age, or on parents vouching for their children.

Meta, which owns Facebook, Instagram and Threads, has announced it will begin closing teen accounts from 4 December. Those mistakenly kicked off could use a government ID or provide a video selfie to verify their age, the company said.

The other affected platforms have not yet said how they will comply with the ban.

Will it work?
Without a clear idea of what methods companies will be using, it’s hard to say whether the social media ban will be effective – but concerns have been raised that age assurance technologies may wrongly block some users while failing to spot others who are underage.

The government’s own report found that facial assessment technology, for example, is least reliable for the exact demographic it’s needed to target.

Questions have also been raised as to whether the fines for infringement are big enough. As former Facebook executive Stephen Scheeler told AAP: “It takes Meta about an hour and 52 minutes to make $50 million in revenue”.

Critics argue that the ban, even if properly implemented, will not actually reduce online harm for children. Dating websites and gaming platforms are not included, and nor are AI chatbots, which have recently made headlines for allegedly encouraging children to commit suicide and for having “sensual” conversations with minors.

Others point out that teens who rely on social media for community will be left isolated, and argue that educating children about how to navigate social media would be more effective.

Communications Minister Annika Wells has conceded that the ban may not be “perfect”.

“It’s going to look a bit untidy on the way through,” she said in early November. “Big reforms always do.”

Are there data protection concerns?
Critics have also raised concerns about the large-scale collection and storage of data that will be required, and its potential mishandling, as platforms try to verify users’ ages.

Australia – like much of the world – has in recent years seen a series of high-profile data breaches, including several where sensitive personal information was stolen and sold or published.

But the government says the legislation incorporates “strong protections” for personal information. These protections stipulate that such information may not be used for anything other than age verification and must be destroyed once that has been done, with “serious penalties” for breaches.

It also says platforms must offer an alternative to the use of governments IDs for age assurance.

How have social media companies responded?
Social media companies were aghast at the announcement of the ban in November 2024. They argued it would be difficult to implement, easy to circumvent and time consuming for users, as well as posing risks to their privacy.

They also suggested it would drive children into dark corners of the internet and deprive young people of social contact. Snap – which owns Snapchat – and YouTube also denied being social media companies.

YouTube’s parent company, Google, is reportedly still considering whether to launch a legal challenge to the platform’s inclusion. It did not respond to a BBC request for comment.

Even as it announced that it would implement it early, Meta argued the ban would leave teens with “inconsistent protections across the many apps they use”.

At parliamentary hearings in October, TikTok and Snap said they still opposed the ban but would implement it.

Kick – the only Australian company included in the ban – has said it will introduce a “range of measures” and continue to engage “constructively” with authorities.

Do other countries have similar bans?
The ban on under-16s using social media is a world first, and other countries will be watching closely. Different approaches have been tried elsewhere to limit screen and social media time for children and keep them from accessing harmful material, but nowhere has put a total ban on the platforms involved.

In the UK, new safety rules introduced in July mean online companies face large fines or even the jailing of their executives if they fail to implement measures to protect young people from seeing illegal and harmful content.

Other European countries allow the use of social media under a certain age only with parental consent. In September, a French parliamentary enquiry recommended banning under-15s from social media, as well as a social media “curfew” for 15- to 18-year-olds.

Denmark has announced plans to ban social media for under-15s, while Norway is considering a similar proposal. Spain’s government has sent to parliament a draft law for under-16s to require their legal guardians to authorise access.

Meanwhile, an attempt in the US state of Utah to ban under-18s from social media without parental consent was blocked by a federal judge last year.

Will children try to get around the ban?
Teens interviewed by the BBC said they were opening new accounts with fake ages ahead of the ban – although the government has warned social media companies it expects them to detect such accounts and remove them.

Online, teenagers are also recommending alternative social media apps or giving tips they hope will help them bypass the ban.

Some teens, including influencers, have switched to joint accounts with their parents. Commentators are also predicting a surge in the use of VPNs – which hide the country a person is accessing the internet from – as happened in the UK after the implementation of age control rules.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Published

on

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While she mainly focuses on a positive, faith-filled approach to life and the joy of having a relationship with God, that doesn’t mean she hasn’t encountered true evil during her Christian journey.

She recently opened up during an episode of the “Blurry Creatures Podcast,” sharing stories she has never told before about the times she faced supernatural manifestations of evil. She says those experiences “confirmed everything Jesus ever said.”

Kathie Lee went on “Blurry Creatures” to talk about her new book, Nero and Paul. She says there’s a clear contrast when you compare “ancient evil” to our “living hope” as Christians. But she says biblical realities of God’s Kingdom versus Satan’s evil darkness aren’t just ancient history – they are very real and are becoming more apparent in our world.

“Satan is Satan and he has his minions too. You know he has his demons. There’s an evil spirit and there’s a Holy Spirit. I believe that with all my heart,” she said.

Demonic Encounters

She says true evil not only exists, but she has seen it firsthand. And she believes more and more people are seeing it today, particularly through the lens of video recordings of events that we wouldn’t have heard about before the advent of social media.

Part of the lengthy conversation examined her disturbing firsthand exposure to demonic manifestations in separate incidents that took place from Delaware to the Holy Land.

Kathie Lee recounts two distinct experiences where she encountered demonic entities. She describes these events as “confirmed” experiences that reinforced her faith in the teachings of Jesus.

The Encounter with a Monk in Israel

During a trip to Bethlehem when she was 17, she and her mother entered a sacred site where people were lighting candles. They encountered a monk covered in a cloak who began to growl at them.

It happened when she and her companions could not provide money for a ritual because they left their purses on the bus.

She recalls, “And all of a sudden the cloak comes back and he goes… aaaagggghhhh! (makes a screeching sound). The teeth got orange. The eyes, blood red. You know it when you see it. It’s not subtle.”

*** WATCH CBN’s “Investigating the Supernatural” film series. “Investigating the Supernatural: Miracles,” deals with miraculous healing, and the second film — “Investigating the Supernatural: Angels and Demons,” which was released in March — explores the reality of angels and demons. ***

The Delaware Encounter

Kathie Lee reports she had an equally chilling encounter as a teenager in Rehoboth Beach, Delaware.

While sitting on a boardwalk bench with friends, a group of “gorgeous” young men approached and sat behind them. Although they appeared physically attractive, their behavior became disturbing.

She recalls that when she mentioned the name of Jesus, they began growling and their faces distorted. There was an immediate, oppressive presence that she quickly identified as demonic.

‘Everything Jesus Ever Said’

When asked if these events changed her perspective on the supernatural, she was clear that they validated her existing beliefs. “It confirmed, it confirmed everything Jesus ever said,” she explained.

She notes that while she has felt demonic oppression at other times, these specific instances were the only ones that manifested in such a visceral, physical way.

Kathie Lee highlights the importance of recognizing spiritual reality, arguing that biblical truth is not meant to be seen as a dry moral system, but as a living narrative of the clash between the kingdom of heaven and the kingdom of darkness.
Sources:CBN News

http://theendtimeradio.com

Continue Reading

us news

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

Published

on

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റര്‍ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്‌മോള്‍ (Rev. Dusty Small), ഡോ. സൂസന്‍ തോമസ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികള്‍ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.

പ്രോഗ്രാം വിവരങ്ങള്‍: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകള്‍ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാര്‍ഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്‌ളീഷിലും പ്രത്യേക യോഗങ്ങള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഞായര്‍ രാവിലെ 9:30 മുതല്‍ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സര്‍വ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.Dallascitywide.org സന്ദര്‍ശിക്കാവുന്നതുമാണ്. ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Published

on

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം 2026 ഓഗസ്റ്റ് 29ന് നടക്കും.

ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.

ആദ്യകാലങ്ങളില്‍ വിവിധ വാടകക്കെട്ടിടങ്ങളിലായിരുന്നു ആരാധനകളും സഭാ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പിന്നീട് Assemblies of God സഭയ്ക്ക് സ്ഥലവും അതിലുണ്ടായിരുന്ന പഴയ കെട്ടിടവും യാതൊരു ചെലവുമില്ലാതെ നല്‍കി. സഭയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ നിര്‍ണായക നാഴികക്കല്ലായിരുന്നു ഇത്.

വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകളും പ്രവര്‍ത്തനമേഖലയും ഗണ്യമായി വികസിച്ചു. വിവിധ തലമുറകളെയും ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സഭയായി ഇന്ന് സീയോന്‍ ചര്‍ച്ച് വളര്‍ന്നിരിക്കുകയാണ്.

നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വിവിധ തലമുറകളെയും ഭാഷകളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് സഭയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാസ്റ്ററല്‍ ടീം നിര്‍ണായക പങ്കുവഹിക്കുന്നു.

സഭയും വിവിധ ശുശ്രൂഷകളും വളര്‍ന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ ആരാധനാലയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.

പുതിയ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും Assemblies of God Financial Team നല്‍കിയ സഹകരണവും പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.

പുതിയ ആരാധനാലയത്തിന്റെ പൂര്‍ത്തീകരണവും സമര്‍പ്പണവും സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടൊപ്പം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ദൈവത്തിന്റെ വിശ്വസ്തതയുടെയും കരുതലിന്റെയും സാക്ഷ്യമായാണ് സഭ ഈ ചരിത്രനിമിഷത്തെ കാണുന്നത്.

പുതിയ ആരാധനാലയം ഒരു കെട്ടിടം മാത്രമല്ല, സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷാ യാത്രയിലെ പുതിയ അധ്യായമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ശുശ്രൂഷകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സമൂഹങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആരാധനാലയം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.

ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons

Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While...

National12 hours ago

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ...

National13 hours ago

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം നയപരമായ വിഷയമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച...

us news13 hours ago

ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച്...

us news13 hours ago

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്

ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു...

us news1 day ago

Thirty Years, One Language, and a Bible Delivered by Air

WALAGU, Papua New Guinea – In the remote mountains of Papua New Guinea, some villages are so isolated that the...

Trending

Copyright © 2019 The End Time News