Connect with us

National

വാട്‌സ്ആപ്പ് ഉപയോഗത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Published

on

വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ സന്ദേശമയയ്‌ക്കൽ (മെസേജിങ്) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ടെലികമ്യൂണിക്കേഷൻ ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്രസർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.

പുതിയ നിയമപ്രകാരം, ഈ ആപ്പുകളിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഉപയോക്താവിന് ഒരു ആക്ടീവ് സിം കാർഡ് നിർബന്ധമായി ഉണ്ടായിരിക്കണം. അതായത്, സിം കാർഡുള്ള ഉപകരണത്തിൽ മാത്രമേ ഇനി മുതൽ മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കൂ.

വെബ് ബ്രൗസറുകളിലൂടെയുള്ള ലോഗിൻ ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ് ബ്രൗസറുകൾ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യണം. ഉപയോക്താക്കൾ സ്വയം ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ, നിശ്ചിത സമയപരിധിക്ക് ശേഷം ആപ്പിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടാവുന്ന സംവിധാനം നടപ്പാക്കണമെന്നും ടെലികമ്യൂണിക്കേഷൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നതിന് ലോഗിൻ ചെയ്യുന്ന സമയത്ത് മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. അതിനുശേഷം സിം കാർഡ് ഇല്ലാതെയും ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്നാണ് കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പലരും സിം കാർഡ് എടുത്ത് അക്കൗണ്ട് തുടങ്ങി, പിന്നീട് അത് ഉപേക്ഷിക്കുന്ന രീതി കണ്ടുവരുന്നതായും, ഇത് സുരക്ഷാഭീഷണികൾക്ക് കാരണമാകുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിലും യു.പി.ഐ. ആപ്പുകളിലും ബാങ്കിങ് ആപ്പുകളിലും സമാനമായ സുരക്ഷാ സംവിധാനം നിലവിലുണ്ട്. കൂടാതെ, സെബി അക്കൗണ്ടുകൾ സിം കാർഡുമായി ബന്ധിപ്പിക്കണമെന്നും, അധിക സുരക്ഷയ്ക്കായി ഫേഷ്യൽ റെക്കഗ്‌നൈസേഷൻ സിസ്റ്റം ഉപയോഗിക്കണമെന്നും നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

In a sweeping move that could reshape how millions of Indians use popular messaging platforms, the Union government has directed apps such as WhatsApp, Telegram, Signal, Snapchat, ShareChat, JioChat, Arattai and Josh to ensure their services cannot be accessed unless the user has an active SIM card in their device. The directive, issued under the Telecommunication Cybersecurity Amendment Rules, 2025, marks the first time that app-based communication platforms have been brought firmly under a telecom-style regulatory framework.

As per the directions, these apps, now classified as telecommunication identifier user entities (TIUEs), must ensure that each user remains continuously linked to an active SIM within 90 days and maintain that binding thereafter. For web users, the government has mandated an additional security layer that requires automatic logout every six hours, forcing a fresh login via a QR code.

According to the official release, the new verification model is designed to close a longstanding loophole that allows communication apps to continue functioning even after a SIM card is removed, deactivated or replaced.

The Cellular Operators Association of India (COAI) had previously warned that this behaviour enables cybercriminals—including overseas groups—to misuse messaging platforms without leaving behind telecom records such as location logs or call metadata.

Since many scams continue through these apps even after the associated SIM cards are no longer valid, authorities say mandatory SIM binding will re-establish a reliable link between a user, their number and their device. COAI believes the new system could help curb spam, fraud calls, phishing attempts and financial scams exploiting anonymous or unverifiable identities.

Experts, however, remain divided over the efficacy of the measure. Cybersecurity professionals cited in media reports argue that the move may only partially solve the problem, as fraudsters can still obtain SIM cards using forged or borrowed identification documents.

Telecom industry representatives counter that mobile numbers remain India’s strongest digital identity and that enhanced authentication is necessary as communication platforms become central to financial transactions, customer communication and service delivery.

Other sectors, such as banking and UPI payments, already rely on strict SIM verification to prevent unauthorised access, and the Securities and Exchange Board of India (SEBI) has proposed linking SIM data to trading accounts as part of broader fraud-prevention measures.

The latest directive comes soon after the Union ministry of communications issued an official clarification on amendments to the Telecommunication Cyber Security (TCS) Rules, 2024, updated on 22 October 2025. The amendments address critical vulnerabilities emerging from the deep integration of telecom identifiers into banking, e-commerce and governance systems.

The revised framework introduces a mobile number validation platform designed to verify whether a mobile number genuinely belongs to the person claiming it, reducing the risk of mule accounts and identity fraud. It also mandates IMEI scrubbing for resale and refurbished devices to prevent the circulation of stolen, cloned, or blacklisted phones, a growing concern in India’s rapidly expanding second-hand device market.

Further, the rules formalise obligations for TIUEs, requiring them to share telecom-identifier data with the government under regulated conditions to strengthen traceability and accountability in telecom-linked cybercrimes. The ministry clarified that despite an inadvertent re-publication error in the gazette, the original TCS Amendment Rules notified under GSR771(E) remain fully valid and enforceable.

The regulatory tightening comes at a time when India’s mobile subscriber base continues to grow steadily, reaching 1,171.87mn (million) at the end of October 2025, up from 1,170.44mn a month earlier, according to fresh data from the ministry.

While urban mobile subscriptions dipped slightly from 640.17mn to 639.99mn during the period, rural subscriptions rose from 530.27mn to 531.88mn, recording a monthly growth rate of 0.30%.

Officials believe that with India’s mobile connectivity expanding deeper into rural regions, securing communication platforms has become essential to protecting users and reinforcing digital trust.

With the new rules, India has signalled a decisive shift towards a more regulated, identity-linked model for digital communication, one that could have a significant impact on user behaviour, platform design and the broader cybersecurity landscape.

Messaging apps operating in the country will now have to redesign their systems to meet the government’s security expectations as the push for stronger accountability gathers momentum.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

Published

on

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.

തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.

സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.

ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

Published

on

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.

ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
 http://theendtimeradio.com

In Keralam, Aroma Chundan has won the 72nd Nehru Trophy Boat Race in a nail-biting finish at Punnamada Lake in Alappuzha. In one of the closest contests in the history of the legendary water festival, Aromal Chundan crossed the finish line in 4 minutes, 23 seconds, and 328 milliseconds to secure the coveted trophy.

Nadubhagom Chundan finished a close second with a time of 4 minutes, 23 seconds, and 448 milliseconds, while Veeyapuram Chundan took third place, clocking in at 4 minutes, 23 seconds, and 770 milliseconds.

The high-octane race was the highlight of a grand event that featured 71 boats, including 22 traditional snake boats, competing across various categories. Thousands of spectators, including race enthusiasts and foreign tourists, gathered along the backwaters to witness Keralam’s iconic sporting and cultural spectacle, for which a local holiday was declared across government offices and educational institutions in Alappuzha district.
 http://theendtimeradio.com

Continue Reading

National

Indian court says Christian woman can file for divorce where she lives

Published

on

Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek dissolution of her marriage in a family court where she currently resides after moving out of her matrimonial home.

The Kerala High Court’s Aug. 19 ruling came on an appeal filed by a Christian woman seeking legal separation from her husband due to domestic violence.

The woman, who resides at her parental home in Kerala state’s Wayanad district, had challenged a family court order directing her to file her application in Kasargod district, where her estranged husband and his family live.

Global Catholic
The British-era Indian Divorce Act of 1869, which governs judicial separation and marriage dissolution, among other things, for Christians in India, makes it mandatory for women to approach a family court in the place where “the marriage was solemnized, or the husband and wife reside or last resided together.”

In her appeal to the High Court, the Christian woman argued that this restriction resulted “in serious prejudice to Christian women who intend to file for divorce.”

The woman had earlier challenged the family court order before a single bench of the Kerala High Court on the grounds that she was not in a position “to travel long distances, in protracted litigations in a hostile jurisdiction.”

She pointed out that women were allowed to approach family courts where they resided under the Hindu Marriage Act, 1955, as well as the Special Marriage Act, 1954, which enables marriages between individuals of any religion, caste, or nationality, but not under the law governing Christian marriages.

The single-judge bench, in a June 30 ruling, agreed with her contentions but refused to grant her relief, holding that amending the law was the only solution and leaving it to the Indian Parliament to decide.

The judge, however, directed that the order be sent to the federal government, recommending it to amend the 1869 law.

The High Court’s division bench of Justices A K Jayasankaran Nambiar and Preeta A K, whom she approached later, allowed her appeal.

It ruled that she could file her application before a family court “having jurisdiction over the place where she is currently residing, even if that place is different from where the marriage was solemnized or where the couple last lived together.”

Church leaders hailed this Aug. 19 ruling as a “landmark decision” based on “a wise interpretation of a contentious clause.”

Father Ebigin Arackal, secretary to the Commission for Canon Law of the Kerala Region Latin Catholic Bishops’ Council, said, “We are glad that the top court, through its wise interpretation of a contentious clause, has ended decades-old discrimination against Christian women.”

Aleykutty P T, a lawyer in Kerala’s Idukki district, said Christian women were often forced to travel to places where their husbands were based, which made them insecure and sometimes even posed a threat to their lives.

“Now with this order, they can obviously choose a place where it’s safer and they get support,” she told UCA News on Aug. 20.

Govind Yadav, a lawyer at the Supreme Court in New Delhi, said this order for Kerala can become a precedent for other states to follow.

“But as long as the federal government fails to amend the colonial-era law, this discrimination against Christian women will continue,” he added.

Christians make up 2.3 percent of India’s more than 1.4 billion people; about 80 percent of whom are Hindus.
Sources:ucanews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles3 hours ago

Prophecy isn’t the problem. Absence is

There is something about Samuel’s story that feels especially relevant for the Church right now. Scripture records that during that...

world news3 hours ago

Petition Launched to Bring Home Pastor Imprisoned in China

ChinaAid, an international organization supporting persecuted Christians inside China, has launched a petition and advocacy campaign to bring Pastor John...

world news3 hours ago

Pakistani Christians Remain on Edge Even as Blasphemy Cases Decline

A mob of hundreds gathered outside a Christian family’s home in Karachi last month after blasphemy allegations began to spread,...

us news4 hours ago

ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ ഡോ. വിനു ജോൺ ഡാനിയേൽ....

world news4 hours ago

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കുട്ടികൾക്കായി സമരം ചെയ്ത് മാതാപിതാക്കൾ

നൈജീരിയ: നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട് നൂറ് ദിവസമായിട്ടും വിട്ടയ്ക്കുകയോ...

National1 day ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

Trending

Copyright © 2019 The End Time News